Psycho Full Part

Psycho 
 
പൂർണ്ണനഗ്നനായി നിൽക്കുന്ന ആൺകുട്ടിയുടെ മുന്നിലേക്ക് മുഖംമൂടിയണിഞ്ഞ ആ രൂപം വന്നു നിന്നു.. തന്റെ മുൻപിൽ പകച്ചു നിൽക്കുന്ന കുരുന്നിന്റെ തലമുടിയിൽ വാത്സല്യത്തോടെ വിരലോടിച്ചുകൊണ്ട് അവന്റെ മുഖം അയാൾ തന്റെ അരക്കെട്ടിലേക്ക് ചേർത്തു പിടിച്ചു... 

########################

 ഞാൻ ഡാർവിൻ.. മുഴുവൻ പേര് ഡാർവിൻ ഗംഗ..! 30 വയസ്സ് പ്രായം, എറണാകുളം സ്വദേശി.. ചെറുപ്പത്തിലേ ഒരു കാർ അപകടത്തിൽ അപ്പനും അമ്മയും നഷ്ട്ടപെട്ട എനിക്ക് സ്വന്തമെന്ന് പറയാൻ ആകെയുണ്ടായിരുന്നത് അനിയൻ ഡേവിഡ്  മാത്രമായിരുന്നു..ഡേവിഡിന് 5 വയസ്സ് തികഞ്ഞ ദിവസം അവനെയും എനിക്ക് നഷ്ട്ടപെട്ടു.. ഞാനന്ന് വാങ്ങി അണിയിച്ച പിറന്നാൾ കുപ്പായവും ധരിച്ചു വീടിന് പുറത്തെ മണ്ണിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഡേവിഡിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു.. കുട്ടികളെ തട്ടികൊണ്ടുപോകുന്ന ഏതോ സംഘം ആണ് അതിന്റെ പിന്നിൽ എന്നൊക്കെയാരോ പറയുന്നത് അന്ന് കേട്ടിരുന്നെങ്കിലും ആ കേസ് അതികം മുൻപോട്ട് നീങ്ങിയില്ല.. 

 നഷ്ട്ടങ്ങൾ എനിക്ക് മാത്രമായിരുന്നു..എറണാകുളത്തിനടുത്തു അമ്പലമുകളിലെ ആ വലിയ വീട്ടിൽ ഞാൻ ഒറ്റക്കായി, ഞാൻ എന്നിലേക്ക് തന്നെ ഒതുങ്ങികൂടിയ നാളുകളായിരുന്നു അത്..ആ രാത്രികളിൽ അനിയൻ ഡേവിഡിന്റെ മുഖം സ്വപ്നം കണ്ട് ഞാൻ ഞെട്ടിയുണരുന്നത് പതിവായിരുന്നു.. 

ആ നാളുകളിൽ പുസ്തകങ്ങൾ ആയിരുന്നു എനിക്ക് കൂട്ട്.. ആർതർ കോനൻ ഡോയൽ, തോമസ് ഹാരിസ്, കോട്ടയം പുഷ്പനാഥ്, തുടങ്ങിയവരുടെ പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിച്ചു ഹരംകയറി, വലുതാകുമ്പോൾ ഒരു ഡിക്ടറ്ററ്റീവ് ആവണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു..
 
വർഷങ്ങൾ കുറേ കടന്നുപോയപ്പോൾ എനിക്ക് ആ ആഗ്രഹം വേഗത്തിൽ സാധിച്ചെടു ക്കാൻ കഴിഞ്ഞു.. മരിച്ചു പോയ അപ്പന്റെയും അമ്മയുടെയും ഭീമമായ സ്വത്തുക്കളുടെ ഏക അവകാശിയായ ഞാൻ ഒരു ഡിക്ട്ടറ്റീവിന് ചേരുന്ന സാഹചര്യങ്ങൾ വളരെ എളുപ്പം സൃഷ്ട്ടിച്ചെടുത്തു ..  വീടിനോട് ചേർന്ന് ഒരു റൂം കൂട്ടിചേർത്ത് അതൊരു ഓഫീസ് ആക്കി മാറ്റുകയും, ഒരു മാനേജരെ അവിടേക്ക് നിയമിക്കുകയും, പുറത്തെ ഗേറ്റിൽ പുതിയൊരു 'നെയിം ബോർഡ് ' ഞാൻ സ്ഥാപിക്കുകയും ചെയ്തു.. 

"ഡാർവിൻ ഗംഗ, പ്രൈവറ്റ് ഡിക്ടറ്ററ്റീവ് " 

എനിക്ക് താല്പര്യമുള്ള കേസുകൾ മാത്രമേ ഞാനവിടെ സ്വീകരിച്ചിരുന്നുള്ളു.., അല്ലാത്തവയെ തികഞ്ഞ  അവജ്ഞതയോടെ തള്ളികളയുകയും ചെയ്തിരുന്നു..സത്യം പറഞ്ഞാൽ ഞാൻ സ്വീകരിക്കാത്ത ഫയലുകൾ ആയിരുന്നു കൂടുതലും ഓഫിസിലെ മേശപ്പുറത്തു നിരന്നിരുന്നത്..അതുകൊണ്ട് തന്നെയാവണം കർത്തവ്യനിരതരായ ഒത്തിരി നിയമപാലകരുള്ള ആ പട്ടണത്തിൽ നിന്ന് എന്നെ തേടി ഒരു കേസ് പോലും വരാതായി..ഞാൻ വീണ്ടും എന്നിലേക്ക് തന്നെ ചുരുക്കി തുടങ്ങി.. 

ആ കാലഘട്ടത്തിൽ എന്നിൽ മാറ്റങ്ങൾ ഒരുപാട് സംഭവിച്ചു.. മാനസികമായും, ശാരീരികമായും.. അതിൽ എടുത്തു പറയേണ്ട ഒന്ന് എന്റെ ലൈംഗികചിന്താഗതി തന്നെയായിരുന്നു.. വീട്ടുകാരും, കൂട്ടുകാരുമില്ലാതെ വളർന്നതുകൊണ്ടാണോ അതോ എന്റെ ജനിതക ഹോർമോണുകളുടെ വ്യതിയാനം കൊണ്ടാണോ എന്നറിയില്ല ഞാനൊരു സ്വവർഗ്ഗ അനുരാഗിയായി തീർന്നു..! ചുറ്റിനും കാണുന്ന പുരുഷ ശരീരങ്ങളിൽ ചിലതൊക്കെ എന്നെ ഞാൻപോലും അറിയാതെ  മോഹിപ്പിച്ചു തുടങ്ങി..  ലൈംഗികാസക്തി കൂടുന്ന രാത്രികളിൽ എനിക്കൊപ്പം കിടക്കുന്നതിനായി ഞാൻ ഓരോ കൂട്ടുകാരെ സംഘടിപ്പിച്ചുകൊണ്ടിരുന്നു.. പിറ്റേന്ന് രാവിലെ പണം കൊടുത്തു അവരെ ഒഴിവാക്കും.. അതായിരുന്നു എന്റെ രീതി... പക്ഷെ ഇതൊന്നും പുറംലോകം അറിയാതിരിക്കാൻ ഞാൻ ജാഗരൂകനായിരുന്നു.. അതുകൊണ്ട് തന്നെ പരമാവധി ആളുകളെ എന്നിൽനിന്നും ഞാൻ അകറ്റിനിർത്തി.. 

ഇവരോട് മാത്രമേ ഞാൻ നിത്യജീവിതത്തിൽ അടുത്ത് ഇടപഴകിയിരുന്നൊള്ളൂ.. 

1) മാർത്ത..!   അതൊരു കിഴവിതള്ളയാണ്.. എന്റെ വീട്ടുപണിക്കാരി..  ദിവസേന വീട് വൃത്തിയാക്കലും എനിക്കുള്ള ഭക്ഷണം പാകം ചെയ്യലുമായിരുന്നു ഇവരുടെ ജോലി.. 

2) അഷ്‌റഫ്‌ സാഹിബ്‌  ! 
     ഇദ്ദേഹമാണ് എന്റെ ഓഫീസിലെ ഒരേയൊരു സ്റ്റാഫ്‌ വിത്ത്‌ മാനേജർ.. ഈ ലോകത്ത് അദ്ദേഹത്തോട് മാത്രമേ ഞാൻ ബഹുമാനം കാണിച്ചിട്ടുള്ളൂ.., അതുകൊണ്ട് തന്നെ സാഹിബിന്റെ വാക്കുകൾക്ക് ഞാൻ ഇതുവരെ എതിര് നിന്നിട്ടില്ല..

 3) എമിലി  !  എന്റെ കുടുംബ ഡോക്ടറാണ് എമിലി, 28 വയസിനോടടുത്തു പ്രായം തോന്നിക്കുന്ന അവിവിവാഹിതയായ എമിലി എന്നോട് അടുക്കാൻ ശ്രമിച്ചപ്പോഴെല്ലാം ഞാനവളെ തന്ത്രപൂർവ്വം അകറ്റിനിർത്തി.. 

4) അലോഷി.. !  ഇവൻ എന്റെ വീട്ടിലേക്കും, ജീവിതത്തിലേക്കും വന്നുകയറിയിട്ട് 2ദിവസമേ ആയിട്ടുള്ളു.. കിഴവി മാർത്തയുടെ മകളുടെ മകനാണ് ഈ അലോഷി.. 25 വയസ്സ് പ്രായമുള്ള അലോഷിക്ക് കമ്പ്യൂട്ടർ വിദ്യാഭ്യാസം ഉണ്ടെന്നും, എന്തെങ്കിലും ജോലി തരപ്പെടുത്തികൊടുക്കണം എന്നുമൊക്കെ പറഞ്ഞു മാർത്ത കരഞ്ഞു പറഞ്ഞപ്പോൾ ഇഷ്ടമില്ലാഞ്ഞിട്ടും  സാഹിബിന്റെ ശുപാർശകൊണ്ട് മാത്രമാണ് ഞാനവനെ വീട്ടിലേക്ക് കയറ്റിയത്..

അന്ന് മാർച്ച്‌മാസത്തിലെ ചൂട് കൂടുതലുള്ള ഒരു പകൽ ആയിരുന്നു.. ഓഫീസിൽ പുതിയതായി കേസുകൾ ഒന്നും വരാത്തതുകൊണ്ടോ, വന്ന കേസുകൾ ഏറ്റെടുക്കാൻ താല്പര്യം കാണിക്കാത്തതുകൊണ്ടോ, എന്താണെന്നറിയില്ല പകൽ മുഴുവൻ യാതൊന്നും ശ്രദ്ധിക്കാതെ വീട്ടിൽ തന്നെ ചടഞ്ഞുകൂടിയിരുന്നു.. ഇടക്ക് ഒന്നുരണ്ടു ത്രില്ലെർ നോവലുകൾ വായിച്ചു നോക്കിയെങ്കിലും അതിലൊന്നും ഏകാഗ്രത ലഭിക്കാതെ ഞാൻ ആ ശ്രമവും ഉപേക്ഷിച്ചു..അടുക്കളയിൽ കിഴവിമാർത്ത പത്രങ്ങളോട് കലഹിക്കുന്നതും, ഒരു ഭിത്തിക്ക് അപ്പുറമുള്ള ഓഫീസിൽ അലോഷിയും സാഹിബും കംപ്യൂട്ടർ സംബന്ധമായി ചർച്ചകൾ നടത്തുന്നതും ശ്രദ്ധിച്ചു ഞാൻ മുറിയിൽ തന്നെ ഒതുങ്ങികൂടി...

അതിനിടെ എമിലിയുടെ കാൾ എന്റെ മൊബൈലിൽ തുടർച്ചയായി വരുന്നത് കണ്ടപ്പോൾ താല്പര്യകുറവോടു കൂടിതന്നെ എനിക്ക് ആ കാൾ അറ്റൻഡ് ചെയ്യേണ്ടി വന്നു.. 

" ഹലോ ഡാർവിൻ, നീ അവിടെ എന്തെടുക്കുകയാണ്..? "

" ഞാൻ.. ഞാനിവിടെ കുറച്ച് തിരക്കിലാണ് എമിലി.. "  സംസാരത്തിൽ അവളോടുള്ള നീരസം ഞാൻ മനഃപൂർവം പ്രകടിപ്പിച്ചു.. 

" പുതിയതായി എന്തെങ്കിലും കേസ് വന്നിട്ടുണ്ടോ ഡാർവിൻ..? ഇല്ലെങ്കിൽ ഞാനൊരു കേസ് അങ്ങോട്ട്‌ ഫോർവെർഡ് ചെയ്യട്ടെ..? "

" ഇല്ല, ഞാനിപ്പോൾ ഒരു അന്വേഷണവുമായി ബന്ധപെട്ടു അല്പം തിരക്കിലാണ്.. നമുക്ക് പിന്നീട് സംസാരിക്കാം.. ബൈ, എമിലി.. " അവളുടെ മറുപടിക്ക് ചെവികൊടുക്കാതെ ഫോൺ കട്ട്‌ ചെയ്യുമ്പോൾ മനസ്സിൽ ദേഷ്യം പതഞ്ഞുപൊങ്ങുന്നുണ്ടായിരുന്നു.. 

" ഈ നാശം പിടിച്ചവളുടെ അസുഖം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്.. "

 വൈകീട്ട് മാർത്തയും സാഹിബും പോയതിന് ശേഷം വിശദമായി ഒന്ന് കുളിച്ചു, ഒരു ടർക്കി അരയിൽ ചുറ്റി റൂമിൽ നിൽക്കുമ്പോൾ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഒരു ഇടിമുഴങ്ങി.., അതിന് പിറകെ കാറ്റും മഴയും ഒരുമിച്ചു വന്നു.. പെട്ടെന്നാണ് കറന്റ്പോയത്.., അകലെങ്കിലും അങ്ങനെയാണല്ലോ, മഴപെയ്താൽ കറന്റ് പോകണമല്ലോ..നാശം ഇൻവെർട്ടറും വർക്ക്‌ ചെയ്യുന്നില്ല..അപ്പുറത്തെ മുറിയിൽ മെഴുക് തിരിയുണ്ടെന്ന് തോന്നുന്നു,'.. ചുറ്റിനും കനത്ത ഇരുട്ട് തളംകെട്ടികിടക്കുമ്പോൾ എന്തോ വല്ലായ്ക തോന്നി.. 

" അലോഷി.. നീ അവിടെയുണ്ടോ..? " അല്പം ശബ്ദം ഉയർത്തി ഞാൻ വിളിച്ചു നോക്കി..

രണ്ട് മിനിറ്റ് കാത്തിരിക്കേണ്ടി വന്നില്ല, കയ്യിൽ കത്തിച്ച മെഴുകുതിരിയുമായി അലോഷി ധൃതിയിൽ റൂമിലേക്ക് കയറിവന്നു.. 

" ഞാൻ കുളിക്കുവായിരുന്നു.. അതാണ്‌ മെഴുകുതിരി കത്തിക്കാൻ വൈകിയത്.."  ഒരു ക്ഷമാപണം പോലെ അത് പറഞ്ഞുകൊണ്ട് എന്റെ നേർക്ക് മെഴുകുതിരി നീട്ടിയ അലോഷിയെ ഞാനൊന്ന് ചൂഴ്ന്നു നോക്കി..

 എന്തൊരു നിഷ്കളങ്കതയാണ് ആ മുഖത്തിന്.. ചുണ്ടിന് മുകളിലും കവിളുകളിലും ബലമില്ലാത്ത ചെമ്പൻരോമങ്ങൾ വളർന്നു നിൽക്കുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.. കുളികഴിഞ്ഞ് ധൃതിയിൽ പുറത്തേക്കിറങ്ങിയത് കൊണ്ടാകാം കോലൻമുടിയിഴകളിൽ നിന്ന് ഇറ്റുവീഴുന്ന ജലകണങ്ങൾ അവന്റെ നഗ്നമായ മുതുകിലൂടെ ഉരുണ്ട് താഴെക്കിറങ്ങുന്നത് കണ്ട് എനിക്കെന്തോ അസ്വസ്ഥത തോന്നി.. പുറത്ത് വീണ്ടും ഒരു ഇടിമുഴങ്ങിയപ്പോൾ അലോഷി ഞെട്ടിവിറക്കുന്നത് കണ്ട് ഞാനൊന്ന് പുഞ്ചിരിച്ചു.. 

" ഇടിമുഴക്കം പേടിയാണെങ്കിൽ അത് തീരുന്നത് വരെ നീ എനിക്കൊപ്പം ഇരുന്നോളു.. "  ഞാനത് പറയാൻ കാത്തിരുന്നോണം അവൻ എനിക്കൊപ്പം ബെഡിൽ ചാടികയറിയിരുന്നു..

 പെട്ടെന്ന് കൊളുത്തിടാത്ത ജനാലക്കിടയിലൂടെ ഇരമ്പിവന്ന കാറ്റേറ്റ് മേശപ്പുറത്തിരുന്നിരുന്ന മെഴുകുതിരി നാളം അണഞ്ഞപ്പോൾ ഒരു നെടുവീർപ്പ് ഉതിർത്തുകൊണ്ട് കാൽഭാഗത്തു ചുരുണ്ടുകിടന്ന കട്ടികൂടിയ പുതപ്പ് ശരീരത്തേക്ക് വലിച്ചിട്ടപ്പോൾ പാതി നഗ്നമായ ഒരുശരീരവും അതിനടിയിലേക്ക് നൂണ്ടുകയറി വന്നു.. ഞാൻ മൃദുവായി അവന്റെ കവിൾതടങ്ങളിൽ വിരലോടിച്ചപ്പോൾ അലോഷിയുടെ വിരലുകൾ എന്റെ ശരീരത്തിലെ ചൂട് പരതുകയായിരുന്നു.. പുറത്തെ അന്തരീക്ഷത്തിൽ അതേ സമയം തുടരെ തുടരെ ഇടിമുഴങ്ങുന്നുണ്ടായിരുന്നു...

 പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ അലോഷി ബെഡിൽ ഉണ്ടായിരുന്നില്ല,  പക്ഷെ അവൻ തയ്യാറാക്കിയ ചൂടുള്ള ബ്ലാക്ക് ടീ മേശപ്പുറത്തു ഇരിപ്പുണ്ടായിരുന്നു.. ഒന്ന് മൂരിനിവർന്നതിന് ശേഷം ആ ചായ വലിച്ചു കുടിച്ചു ബാത്റൂമിൽ കയറി പ്രഭാതകർമ്മങ്ങൾ നടത്തി പുറത്തിറങ്ങുമ്പോൾ വിചിത്രമായൊരു കേസ് ഏറെനാളുകൾക്ക് ശേഷം എന്നെ കാത്ത്  അപ്പുറത്തെ ഓഫീസിൽ ഇരിപ്പുണ്ടായിരുന്നു..

                                                        (തുടരും )
Psycho - part : 2

 അലോഷി എനിക്ക് സമ്മാനിച്ച മനോഹരമായ ആ രാത്രിയുടെ പിറ്റേന്ന് രാവിലെ എനീക്കുമ്പോൾ അവൻ ബെഡിൽ ഉണ്ടായിരുന്നില്ല,  പക്ഷെ അലോഷി തയ്യാറാക്കിയ ചൂടുള്ള ബ്ലാക്ക് ടീ മേശപ്പുറത്തു ഇരിപ്പുണ്ടായിരുന്നു.. ഒന്ന് മൂരിനിവർന്നതിന് ശേഷം ആ ചായ വലിച്ചു കുടിച്ചു ബാത്റൂമിൽ കയറി പ്രഭാതകർമ്മങ്ങൾ നടത്തി പുറത്തിറങ്ങുമ്പോൾ വിചിത്രമായൊരു കേസ് ഏറെനാളുകൾക്ക് ശേഷം എന്നെ കാത്ത് അപ്പുറത്തെ ഓഫീസിൽ ഇരിപ്പുണ്ടായിരുന്നു..  

കുളികഴിഞ്ഞ് ഓഫിസിലേക്ക് കയറി ചെല്ലുമ്പോൾ അവിടെ സാഹിബിന്റെയും അലോഷിയുടെയും അടുത്തായി നിൽക്കുന്ന സ്ത്രീയെ നോക്കി ഞാനൊന്ന് പുഞ്ചിരിച്ചു.. 

"ഇരിക്കൂ.." 
 പതുപതുത്ത കുഷ്യനുള്ള കസേരയിൽ അമർന്നിരുന്നുകൊണ്ട് ഞാൻ അവരെയും ഇരിക്കാനായി ക്ഷണിച്ചു..  

ഒരു മേശക്ക് അപ്പുറം ഇരിക്കുന്ന ആ യുവതിയെ ഞാനൊരു ഡിക്റ്ററ്റീവിന്റെ കണ്ണുകളാൽ സൂക്ഷ്മമായി നിരീക്ഷിച്ചു..

'സുമാർ ഒരു 35 വയസ്സ് പ്രായം തോന്നിക്കുന്ന ആ സ്ത്രീ ആകെ പരിഭ്രാന്തയാണെന്ന് തോന്നുന്നു.. കണ്ണുകളിൽ ഭയം നിഴലടിക്കുന്നുണ്ട്, ഇടക്ക് പുറത്തേക്ക് തിരിഞ്ഞു നോക്കുന്ന അവർ ആരെയോ ഭയപ്പെടുന്നതു പോലെ തോന്നി.. '  ഞാൻ അത്രയും കാര്യങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഇടയിൽ അടുത്തിരുന്ന സാഹിബ്‌ സംസാരിച്ചു തുടങ്ങി.. 

" ഡാർവിൻ ഇത് ശ്രീമതി ഇഷിത.. ഇവരുടെ ഭർത്താവ് ശ്രീധർ കൊച്ചിയിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ മാനേജർ ആണ്.. ഇവിടുന്ന് കഷ്ട്ടിച്ചു രണ്ട് കിലോമീറ്റർ ദൂരമേ ഒള്ളു ഇവരുടെ വീട്ടിലേക്ക്.. ഈ അടുത്തിടെയാണ് അവർ എറണാകുളത്തേക്ക് താമസം മാറിയത്.. ശരിക്കും കോട്ടയം സ്വദേശികൾ ആണ് ശ്രീധറും, ഇഷിതയും.. "

 "ഓക്കേ, ഞാൻ എന്താണ് മാഡത്തിന് വേണ്ടി ചെയ്തു തരേണ്ടത്..? " എനിക്ക് മുൻപിൽ തല കുനിച്ചിരിക്കുന്ന യുവതിയെ നോക്കി ഞാൻ ചോദിച്ച ആ ചോദ്യത്തിനും മറുപടി വന്നത് സാഹിബിന്റെ പക്കൽ നിന്നായിരുന്നു.. 

" ഡാർവിൻ, ഇവരുടെ 6 വയസുള്ള മകൻ സുദേവിനെ ഇന്നലെ വൈകീട്ട് ആരോ തട്ടികൊണ്ട് പോയത്രേ.. അക്രമി ഉച്ചയോടെ ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും, കത്തികാണിച്ചു ഭീഷണി പെടുത്തി ഇവരുടെയും ഭർത്താവിന്റെയും കൈകാലുകൾ ബന്ധിക്കുകയും ശേഷം അയാൾ സുദേവിനെ തട്ടികൊണ്ട് പോകുകയായിരുന്നു എന്നാണ് മിസ്സിസ് ഇഷിത ശ്രീധർ പറയുന്നത്.., ഇവർക്ക് ഇത് പോലീസിൽ അറിയിക്കാൻ താല്പര്യം ഇല്ല..അതുകൊണ്ട് ഡാർവിൻ ഈ കേസ് ഏറ്റെടുത് ഇവരുടെ മകനെ എത്രയും പെട്ടെന്ന് സുരക്ഷിതനായി തിരികെ കൊണ്ടുവരണം എന്നതാണ് ഇവരുടെ ആവശ്യം  "

 അത്രയും പറഞ്ഞു നിർത്തിയതിന് ശേഷം സാഹിബ്‌ എനിക്ക് മാത്രം കേൾക്കാൻ പാകത്തിന് മറ്റൊരു കാര്യംകൂടി പിറുപിറുത്തു.. " ഡോക്ടർ എമിലിയാണ് ഇവരെ ഇങ്ങോട്ടേക്ക് അയച്ചത്.. "

 "ഓഹ്.,  എമിലി ഇന്നലെ പറഞ്ഞ ആ കേസ് അപ്പോൾ ഇതാണല്ലെ..? " ഞാനത് മനസ്സിൽ പറഞ്ഞുകൊണ്ട് അല്പനേരം നിശബ്ദമായിരുന്നുകൊണ്ട് കുറച്ച് കാര്യങ്ങൾ ചിന്തിച്ചു കൂട്ടി.. 

"ശരി, ഈ കേസ് ഞാൻ ഏറ്റെടുക്കാം.. ഇന്ന് തന്നെ അന്വേഷണം തുടങ്ങാം.. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഞാൻ മാഡത്തിന്റെ വീട്ടിലേക്ക്  കൃത്യം 1മണിക്കൂർ കഴിഞ്ഞ് എത്താം, മാഡത്തിന്റെ ഭർത്താവും വീട്ടിൽ ഉണ്ടാവുമല്ലോ അല്ലേ..? " എനിക്ക് മുൻപിൽ തലകുമ്പിട്ടിരിക്കുന്ന സ്‌ത്രീയെ നോക്കി ഞാനത്  ചോദിച്ചു.

 "അയ്യോ, അദ്ദേഹം മാനസികമായി ആകെ തകർന്നിരിക്കുകയാണ്.. എനിക്ക് തോന്നുന്നില്ല താങ്കളോട് അദ്ദേഹം സഹകരിക്കുമെന്ന്.. " ശ്രീമതി ഇഷിത വല്ലാത്ത ഭാവത്തോടെ അത് പെട്ടെന്ന് പറഞ്ഞപ്പോൾ ഞാനൊന്ന് പുഞ്ചിരിച്ചു..

 " അത് സാരമില്ല മാഡം.. എനിക്ക് മനസിലാകും താങ്കളുടെ ഭർത്താവിന്റെ അവസ്ഥ, ഞാൻ അതനുസരിച്ചു അദ്ദേഹത്തോട് പെരുമാറിക്കോളാം.. മേഡം ഇപ്പോൾ പൊയ്ക്കോളൂ.. ഞങ്ങൾ ഉടനെ അവിടെയെത്താം.. "
 മകനെ ഓർത്തായിരിക്കണം നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് ആ സ്ത്രീരൂപം ആ റൂമിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ഞാൻ മൊബൈലിൽ ഡോക്ടർ എമിലിയുടെ നമ്പറിലേക്ക് കാൾ ചെയ്തു..

 " ഹലോ ഡോക്ടർ എമിലി.. "

" ഹായ് ഡാർവിൻ, പറയൂ എന്താണ് വിശേഷം..? " എമിലിയുടെ സംസാരത്തിൽ സന്തോഷവും, ആശ്ചര്യവും നിറഞ്ഞിരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.. 

" ഡോക്ടർ എമിലി ഇന്നലെ വൈകീട്ട്  പറഞ്ഞിരുന്ന ആ കുട്ടിയുടെ മിസ്സിംഗ്‌ കേസ് ഞാൻ അന്വേഷിക്കാൻ തീരുമാനിച്ചു, അതിനെക്കുറിച്ചു സംസാരിക്കാനാണ് ഞാൻ താങ്കളെ വിളിച്ചത്.. എങ്ങിനെയാണ് നിങ്ങൾ ശ്രീമതി ഇഷിതയെ പരിചയപ്പെട്ടത്, അവരെക്കുറിച്ചും ആ ഫാമിലിയെക്കുറിച്ചും ഡോക്ടർക്ക് അറിയാവുന്ന കാര്യങ്ങൾ ഒന്ന് വ്യക്തമാക്കാമോ...? "

" അതിനെന്താ ഡാർവിൻ, തീർച്ചയായും ഞാൻ നിങ്ങളെ സഹായിക്കാം.. ഇന്നലെ വൈകീട്ടാണ് മിസ്സിസ് ഇഷിത ശ്രീധറും ഭർത്താവും ഞാൻ വർക്ക്‌ ചെയ്യുന്ന ക്ലിനിക്കിൽ എത്തിയത്.. രണ്ടുപേരുടെയും കൈകാലുകളിൽ മുറിവുകൾ ഉണ്ടായിരുന്നു.. ആ മുറിവിനുള്ള ചികിത്സതേടിയാണ് അവർ ക്ലിനിക്കിൽ വന്നത്.. " എമിലി പറഞ്ഞു നിർത്തി..

 "അത് എങ്ങിനെ സംഭവിച്ച മുറിവുകളായിരിക്കും എന്നാണ് ഡോക്ടർ എമിലിക്ക് തോന്നുന്നത്..?  അവർ അതിനെകുറിച്ച് പറഞ്ഞിരുന്നില്ലേ..? "

" തീർച്ചയായും ഞാൻ അതിനെപ്പറ്റി അവരോട് തിരക്കിയിരുന്നു ഡാർവിൻ... മിസ്റ്റർ ശ്രീധർ ആകെ അസ്വസ്ഥനായിരുന്നു, അയാൾ ഒന്നും പറയാൻ കൂട്ടാക്കിയില്ല. അദ്ദേഹത്തിന്റെ ഭാര്യയാണ് അവസാനം കാര്യങ്ങൾ പറഞ്ഞത്.. അവരുടെ വീട്ടിൽ കയറിയ അക്രമി ശ്രീധറിന്റെയും ഭാര്യയുടെയും കൈകാലുകൾ നൂൽക്കമ്പി ഉപയോഗിച്ച് ബന്ധിച്ചിരുന്നു.. അവർ രക്ഷപെടാൻ ശ്രമം നടത്തിയപ്പോൾ ആ നൂൽക്കമ്പി കൈയിലും കാലിലും ഉരഞ്ഞു പൊട്ടി ഉണ്ടായിരുന്ന മുറിവുകൾ ആയിരുന്നു അവ.. പക്ഷെ സ്വന്തം മകൻ നഷ്ടപ്പെട്ടിട്ടും അവർ അത് പോലീസിൽ അറിയിക്കാൻ ശ്രമിക്കുന്നില്ല എന്നത് എന്നെ വല്ലാതെ അതിശയപെടുത്തി.. അങ്ങിനെയാണ് ഞാൻ ഡാർവിന്റെ നമ്പർ അവർക്ക് കൊടുത്തത്.. "

 " ശരി.. വളരെ നന്ദി ഡോക്ടർ എമിലി.. ഞാൻ പിന്നീട് വിളിക്കാം.. ബൈ " എമിലിയുടെ മറുപടിക്ക് കാതോർക്കാതെ മൊബൈൽ കട്ട് ചെയ്തു ഡ്രസ്സ്‌ മാറുമ്പോൾ ഞാൻ ഒരു നിമിഷം ഡേവിഡിനെ ഓർത്തുപോയി.. അഞ്ചാമത്തെ വയസിലാണ് ഡേവിഡിനെ എനിക്ക് നഷ്ട്ടപെട്ടത്, മിസ്സിസ് ഇഷിതയുടെ മകന് 6 വയസ്സും.., അതുകൊണ്ട് മാത്രമാണ് താൻ ഈ കേസ് ഏറ്റെടുത്തത്.. 5 വയസ്സുള്ള ഡേവിഡിന്റെ മുഖം ഇപ്പോഴും മനസ്സിൽ മായാതെ നിറഞ്ഞുനിൽക്കുന്നതുകൊണ്ട് മാത്രം..!!

 മാർത്ത തയ്യാറാക്കിയ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചുകഴിഞ്ഞു  ഞാനും സാഹിബും കാറിൽ കയറാൻ നേരം വാതിലിൽ അലോഷിയുടെ രൂപം പ്രത്യക്ഷപെട്ടു.. 

" ഞാനും കൂടി വന്നോട്ടെ നിങ്ങളുടെ കൂടെ, ഇവിടെ ഒറ്റക്ക് ഇരുന്നാൽ ബോറാകും .. "  അവന്റെ ആ ചോദ്യം കേട്ടപ്പോൾ ഞാൻ സാഹിബിനെ ഒന്ന് നോക്കി.., അദ്ദേഹം പുഞ്ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ അലോഷിയെ കൈകൊണ്ട് മാടിവിളിച്ചു..

 ശ്രീമതി ഇഷിതയും ഭർത്താവും താമസിച്ചിരുന്നത് രണ്ട് നിലകളുള്ള ഒരു അത്യാവശ്യം സൗകര്യങ്ങൾ എല്ലാമുള്ള വീട്ടിൽ ആയിരുന്നു.. മിസ്റ്റർ ശ്രീധർ ഞങ്ങൾക്ക് മുൻപിൽ ആകെ അസ്വസ്ഥനായി കാണപ്പെട്ടു.. കുറ്റിതാടി നിറഞ്ഞ ആ മുഖത്തു ഭയവും, വേദനയും ഇടകലർന്നതായി കാണപ്പെട്ടു.. അദ്ദേഹത്തിന്റെ ഭാര്യ ഇഷിത ആയിരുന്നു എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകികൊണ്ടിരുന്നത്..

 " അക്രമിയുടെ മുഖം നിങ്ങൾ കൃത്യമായി കണ്ടിരുന്നോ..?  സാഹിബിന്റെ ആ ചോദ്യത്തിന് നിസ്സഹായത്തോടെ മറുപടി നൽകിയതും ഇഷിതയായിരുന്നു.. 

" ഇല്ല, അയാൾ മുഖംമൂടി അണിഞ്ഞിരുന്നു.. "

"മിസ്റ്റർ ശ്രീധർ, എനിക്ക് താങ്കളോട് തനിച്ചൊന്ന് സംസാരിക്കേണ്ടതുണ്ട്. " ഞാൻ എണീറ്റു നിന്ന് അത് പറയുമ്പോൾ അയാൾ മറുപടി നൽകാതെ തലകുമ്പിട്ടു ഇരിക്കുകയായിരുന്നു.. 

" മിസ്റ്റർ ശ്രീധർ, നഷ്ട്ടപെട്ടിരിക്കുന്നത് നിങ്ങളുടെ മകനെയാണ്.. ഞങ്ങളുടെ അന്വേഷണത്തോട് താങ്കൾ സഹകരിക്കാതെ ഇരിക്കുന്ന ഓരോ നിമിഷവും നിങ്ങളുടെ മകന്റെ ജീവൻ ആണ് നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്നത്.. ഇപ്പോൾ തന്നെ നമ്മൾ വളരെ വൈകികഴിഞ്ഞു..." ഞാൻ അയാളെ നോക്കിക്കൊണ്ട് തറപ്പിച്ചു അത് പറയുമ്പോൾ അപ്പുറത്തിരുന്നു ഒരമ്മ വിങ്ങിപൊട്ടുന്നുണ്ടായിരുന്നു..

 അവസാനം എന്നോട് സഹകരിക്കാൻ അയാൾ തയ്യാറായപ്പോൾ ഞാൻ സാഹിബിന്റെ ചെവിയിൽ അടക്കം പറഞ്ഞു.. " ഇവരെ രണ്ടുപേരെയും ബന്ധിച്ചിരുന്നു എന്ന് പറയുന്ന മുറികൾ ഒന്ന് പ്രത്യേകം പരിശോധിക്കണം... സംശയകരമായ സാഹചര്യത്തിൽ എന്ത് കണ്ടാലും മൊബൈലിൽ ഫോട്ടോ എടുത്തു വെക്കൂ, അലോഷിയെയും കൂടെ കൂട്ടിക്കോളൂ... "

 അരമണിക്കൂറോളം സമയം ശ്രീധറുമായി ഒറ്റക്ക് സംസാരിച്ചതിന് ശേഷം ഞാൻ  പുറത്തേക്കിറങ്ങുമ്പോൾ അകത്തെ മുറിയിൽ അയാൾ മുഖംപൊത്തി കരയുന്നത് മറ്റാരും കാണാതിരിക്കാൻ ഞാനാ മുറിയുടെ വാതിലുകൾ പതിയെ ചാരിയിട്ടു..

 കാറിൽ കയറി വീട്ടിലേക്ക് തിരിക്കുമ്പോൾ ഞാൻ വല്ലാതെ വിയർക്കുന്നത് കണ്ടിട്ടാവണം, പിറകിലെ സീറ്റിൽ എനിക്കൊപ്പം ഇരുന്നിരുന്ന അലോഷി കൈ എത്തിച്ചു എസിയുടെ പവർ അല്പം കൂട്ടിയത്... 

" സാഹിബ്‌, നമ്മൾ അന്വേഷിക്കുന്നത് ഒരു സാധാരണ കുറ്റവാളിയെ അല്ല, മിസ്റ്റർ ശ്രീധറിന്റെ മകനെ തട്ടികൊണ്ട്പോയിരിക്കുന്നത് ലൈംഗികവൈകൃത്യം നിറഞ്ഞ ഒരു മനുഷ്യനാണ്..  എനിക്ക് തോന്നുന്നത് അയാളൊരു സൈക്കോ ആണെന്നാണ്.. " നെറ്റിയിൽ ഉരുണ്ടുകൂടിയ വിയർപ്പുതുള്ളികൾ തുടച്ചുകൊണ്ട് ഞാനത് പറയുമ്പോൾ  കാര്യം മനസിലാകാത്തത് പോലെ സാഹിബ്‌ എന്നെ തിരിഞ്ഞു നോക്കി..

" മുഖംമൂടി ധരിച്ച ഒരാൾ ആ വീട്ടിലേക്ക് ആക്രമിച്ചു കയറുകയും മിസ്റ്റർ ശ്രീധറിനെയും ഭാര്യയെയും കത്തികാണിച്ചു ഭീഷിണിപെടുത്തി അവരെ കൈകാലുകൾ ബന്ധിക്കുകയും അവരുടെ മകൻ സുദേവിനെ തട്ടികൊണ്ട്പോകുകയും ചെയ്തു എന്നല്ലേ അദ്ദേഹത്തിന്റെ ഭാര്യ നമ്മളോട് പറഞ്ഞിരുന്നത്..? "

 "അതേ.. " സാഹിബ്‌ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് മറുപടി നൽകിയപ്പോൾ  ഒന്ന് ദീർഘമായി ശ്വസിച്ചുകൊണ്ട് ഞാൻ തുടർന്നു.. 

" പക്ഷെ  ആ അക്രമി 2 മണിക്കൂറോളം അവർക്കിടയിൽ ചിലവഴിച്ചിരുന്നു, ഒന്നുകൂടി ക്ലിയർ ആയി പറഞ്ഞാൽ  ശ്രീമതി ഇഷിതയെ അക്രമി കൈകാലുകൾ ബന്ധിച്ചു ഹാളിൽ കിടത്തി.., ശേഷം മിസ്റ്റർ ശ്രീധറും അയാളുടെ മകൻ സുദേവും അക്രമിയും മറ്റൊരു മുറിയിൽ 2 മണിക്കൂറോളം ഉണ്ടായിരുന്നു.. "

" അയാൾ അവിടെ എന്ത് ചെയ്യുകയായിരുന്നു..? " അലോഷി അത് ചോദിച്ചപ്പോൾ അവന്റെ കൈകൾ എന്റെ തുടയുടെ മുകളിൽ അമർന്നിരുന്നു.. 

" ഒരു അച്ഛന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദുരിതം ആയിരുന്നു മിസ്റ്റർ ശ്രീധർ അവിടെ അനുഭവിക്കേണ്ടിവന്നത്.. വീചിത്രമായ ലൈംഗികതാല്പര്യങ്ങൾ നിറഞ്ഞ ആ അക്രമി ശ്രീധർ എന്ന അച്ഛനെകൊണ്ട് അയാളുടെ 6 വയസ്സുള്ള മകൻ സുദേവിനെ പ്രകൃതിവിരുദ്ധ പീഡനം നടത്താൻ നിർബന്ധപൂർവ്വം  ശ്രമിച്ചു... ശ്രീധർ എതിർക്കാൻ ശ്രമിച്ചപ്പോൾ സുദേവിന്റെ വയറ്റിൽ അയാൾ കത്തികൊണ്ട് വരഞ്ഞു.., മകന്റെ ജീവനെങ്കിലും  തിരിച്ചുകിട്ടുമെന്നു കരുതി അച്ഛൻ ആ കൊടുംപാതകം ചെയ്തു.. അത് ആസ്വദിച്ചുകൊണ്ട് മുഖംമൂടിധരിച്ച ആ തന്തയില്ലവൻ അവിടെ നിന്ന് സ്വയംഭോഗം ചെയ്തു..അതിന് ശേഷം അയാൾ സുദേവിനെ അവിടെനിന്നും കടത്തികൊണ്ട് പോയി.. "

നെറ്റിയിലെ വിയർപ്പ് തുടച്ചുകൊണ്ട് ഞാനത് പറഞ്ഞു തീർത്തപ്പോൾ സാഹിബ്‌ അത് വിശ്വസിക്കാൻ കഴിയാതെ ഒരുനിമിഷം കാർ ചവിട്ടിനിർത്തി.. അതേ സമയം അലോഷി ഒന്ന് ഇളകിയിരുന്നുകൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞുകിടന്നു.. 

                                                      (തുടരും )
3

 "ഒരു അച്ഛന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദുരിതം ആയിരുന്നു മിസ്റ്റർ ശ്രീധർ അവിടെ അനുഭവിക്കേണ്ടിവന്നത്.. വിചിത്രമായ ലൈംഗികതാല്പര്യങ്ങൾ നിറഞ്ഞ ആ അക്രമി ശ്രീധർ എന്ന അച്ഛനെകൊണ്ട് അയാളുടെ 6 വയസ്സുള്ള മകൻ സുദേവിനെ പ്രകൃതിവിരുദ്ധ പീഡനം നടത്താൻ നിർബന്ധപൂർവ്വം  ശ്രമിച്ചു... ശ്രീധർ എതിർക്കാൻ ശ്രമിച്ചപ്പോൾ സുദേവിന്റെ വയറ്റിൽ അയാൾ കത്തികൊണ്ട് വരഞ്ഞു.., മകന്റെ ജീവനെങ്കിലും  തിരിച്ചുകിട്ടുമെന്നു കരുതി അച്ഛൻ ആ കൊടുംപാതകം ചെയ്തു.. അത് ആസ്വദിച്ചുകൊണ്ട് മുഖംമൂടിധരിച്ച ആ തന്തയില്ലവൻ അവിടെ നിന്ന് സ്വയംഭോഗം ചെയ്തു..അതിന് ശേഷം അയാൾ സുദേവിനെ അവിടെനിന്നും കടത്തികൊണ്ട് പോയി.. "

നെറ്റിയിലെ വിയർപ്പ് തുടച്ചുകൊണ്ട് ഞാനത് പറഞ്ഞു തീർത്തപ്പോൾ സാഹിബ്‌ അത് വിശ്വസിക്കാൻ കഴിയാതെ ഒരുനിമിഷം കാർ ചവിട്ടിനിർത്തി.. അതേ സമയം അലോഷി ഒന്ന് ഇളകിയിരുന്നുകൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞുകിടന്നു..

 കുറച്ചു സമയത്തിനകം ഓഫിസിൽ സുദേവിനെ തട്ടികൊണ്ട് പോയ സൈക്കോപാത്തിനെകുറിച്ചു ഓർത്തു അസ്വസ്ഥനായി ഇരിക്കുമ്പോൾ പെട്ടെന്നെന്തോ ഓർമ്മ വന്നതുപോലെ സാഹിബ് പോക്കറ്റിൽ നിന്ന് ഒരു ടാബ്‌ലറ്റിന്റെ കവർ എന്റെ നേർക്ക് നീട്ടി..

 ഞാൻ അത് തിരിച്ചും മറച്ചും നോക്കി.. വയാഗ്ര (ലൈംഗികശേഷി വർധിപ്പിക്കാനുള്ള മെഡിസിൻ) എന്ന ടാബ്ലൈറ്റിന്റെ കവറായിരുന്നു അത്.. 

"ഇത് എവിടുന്ന് കിട്ടി..? " ഞാനത് സാഹിബിനോട് ആകാംക്ഷയോടെ ചോദിച്ചു.. 

" മിസ്റ്റർ ശ്രീധറും അദ്ദേഹത്തിന്റെ മകൻ സുദേവും, അക്രമിയും ഒരുമിച്ച് കഴിഞ്ഞിരുന്ന ആ റൂമിൽ നിന്ന് കിട്ടിയതാണ് അത്.. "

 "ഓഹോ, ഇത് നല്ലൊരു തെളിവാണല്ലോ " ഞാൻ ആ കവർ ഒന്നുകൂടെ തിരിച്ചും മറിച്ചും നോക്കി.. 

" സാഹിബ്.., നമ്മൾ അന്വേഷിക്കുന്ന ആ അക്രമി മിക്കവാറും ഒരു വയസ്സൻ ആവാനാണ് സാധ്യത.. "

" അങ്ങിനെ തറപ്പിച്ചു പറയാനാകുമോ ഡാർവിൻ..?  ലൈംഗികശേഷി കുറവുള്ള യുവാക്കൾ ഒരുപാടുണ്ടല്ലോ ഇപ്പോൾ സമൂഹത്തിൽ..,അങ്ങനെയൊരു അക്രമി ലൈംഗിക ഉത്തേജനത്തിനുവേണ്ടി ഉപയോഗിച്ചതാകാം ആ കവറിൽ ഉണ്ടായിരുന്ന ടാബ്ലെറ്റ്.. ആ വഴിക്കും ചിന്തിക്കാമല്ലോ..? "

 "സാഹിബ് പറഞ്ഞുവരുന്നത് ശരിയാണ്.., എല്ലാ ജനെറേഷനിൽ പെട്ടവരും ഇത് ഉപയോഗിക്കുന്നുണ്ട്, പക്ഷെ മിസ്റ്റർ ശ്രീധർ എന്നോട് പറഞ്ഞ ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.. മിസ്റ്റർ ശ്രീധറിന്റെയും അയാളുടെ ഭാര്യയുടെയും കൈകാലുകൾ നൂൽക്കമ്പി ഉപയോഗിച്ച് ബന്ധിക്കുവാൻ ആ തന്തയില്ലാത്തവൻ ഒരുപാട് ആയാസപ്പെടുകയും കിതക്കുകയും ചെയ്തിരുന്നത്രെ.. ഏകദേശം ആറടിയോളം ഉയരം തോന്നിക്കുന്ന ആ അക്രമി ഒരു യുവാവാണ് എങ്കിൽ അയാൾക്ക് അത്തരം ശാരീരിക അസ്വസ്ഥകൾ സാധാരണ നിലക്ക് ഉണ്ടാവേണ്ടതില്ലല്ലോ, അക്രമി ഒരു വയസ്സൻ ആയതുകൊണ്ടായിരിക്കാം അയാൾ കിതച്ചിരുന്നത്, അതുകൊണ്ടായിരിക്കാം ആ റൂമിൽവെച്ച്  സ്വയംഭോഗം ചെയ്യുന്നതിന് മുൻപേ അയാൾ വയാഗ്ര ഉപയോഗിച്ചത്.. "

"പക്ഷെ കുട്ടിയെ കടത്തികൊണ്ടുപോയി ഇത്ര സമയം കഴിഞ്ഞിട്ടും ആ അക്രമി മിസ്റ്റർ ശ്രീധറുമായി കോണ്ടാക്ട് ചെയ്തിട്ടില്ല, അതിനർത്ഥം അയാൾ പണത്തിനു വേണ്ടിയല്ല സുദേവിനെ തട്ടികൊണ്ട് പോയത് എന്നല്ലേ ഡാർവിൻ..? " 

" സാഹിബ്, തീർച്ചയായും അക്രമിയുടെ ലക്ഷ്യം പണമല്ല, ഞാൻ നേരത്തെ പറഞ്ഞതുപോലെ വിചിത്രമായ ലൈംഗികവൈകല്യങ്ങളുള്ള ഒരു സൈക്കോ ആയിരിക്കണം അയാൾ, എന്റെ ഊഹം ശരിയാണെങ്കിൽ ആ തന്തയില്ലാത്തവൻ ഒരു 'പീഡോഫൈൽ' ആകാനാണ് സാധ്യത.. "

അല്പനേരത്തെ ആലോചനക്ക് ശേഷം സാഹിബ് തല കുലുക്കി എന്റെ അഭിപ്രായം ശരിവെച്ചു തന്നു..

 'പീഡോഫൈൽ' ആയ അക്രമികളെകുറിച്ച് ഓഫിസിലെ സിസ്റ്റത്തിൽ ശേഖരിച്ചിരുന്ന ഡാറ്റകൾ ഞാനും സാഹിബും ചേർന്ന് തപ്പിക്കൊണ്ടിരിക്കെ സമയം പോയത് അറിഞ്ഞില്ല.. അൽപനേരം കഴിഞ്ഞു ഊണ് കഴിക്കാൻ സാഹിബ് പോയപ്പോൾ സിസ്റ്റത്തിൽ കണ്ണോടിച്ചു ഞാൻ അവിടെതന്നെയിരുന്നു .. ഇടക്ക് അലോഷിവന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും അത് കേൾക്കാത്ത മട്ടിൽ ഞാനിരുന്നപ്പോൾ അവൻ തിരികെ പോയി..

അന്ന് 5മണിക്ക് മുൻപായി     പീഡോഫൈൽ ആയ 6 കുറ്റവാളികളുടെ പ്രൊഫൈൽ ഞാൻ ശേഖരിക്കുകയും അതിൽ നിന്ന് ഇപ്പോൾ 50 വയസ്സിന് മുകളിൽ പ്രായമുള്ള മൂന്ന് പേരുടെ ഡാറ്റകൾ തിരഞ്ഞെടുക്കയും ചെയ്തു.. പ്രായപൂർത്തി ആകാത്ത കുട്ടികളെ ലൈംഗികചൂഷണങ്ങൾക്ക് വിധേയരാക്കിയതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരായിരുന്നു അവർ മൂന്ന് പേരും..

 "ഒരുപക്ഷെ ഇവരിൽ ഒരാളാകാം സുദേവിനെ തട്ടികൊണ്ട് പോയത്.. പക്ഷെ ഇതുപോലൊരു പാതകം ചെയ്യാൻ ശ്രീധറിന്റെ കുടുംബത്തെ ആ അക്രമി തിരഞ്ഞെടുത്തത് എന്തിനായിരിക്കും..? എന്തായാലും ഈ മൂന്ന്പേരുടെയും ചിത്രങ്ങൾ ശ്രീധറിന്റെ ഫോണിലേക്ക് അയച്ചുകൊടുക്കാം, ഒരുപക്ഷെ ഇവരിൽ ആരെങ്കിലുമായി അയാൾക്ക് ഏതെങ്കിലും തരത്തിൽ കണക്ഷൻ ഉണ്ടെങ്കിൽ കാര്യങ്ങൾ ഒന്നുകൂടി എളുപ്പമാകും.. " അത്രയും കാര്യങ്ങൾ ആലോചിച്ചു ഉറപ്പിച്ചതിന് ശേഷം സാഹിബിന് വേണ്ട നിർദ്ദേശങ്ങൾ നൽകി ഓഫിസിൽ നിന്ന് ഇറങ്ങുമ്പോൾ സമയം 5 മണി കഴിഞ്ഞിരുന്നു..

ഇളം ചൂടുള്ള വെള്ളത്തിൽ കുളിയും കഴിഞ്ഞു തലതുവർത്തി  ബെഡ്‌റൂമിൽ വന്നിരുന്നപ്പോൾ പെട്ടെന്ന് തോന്നിയ ചിന്തയിൽ മൊബൈൽ കയ്യിലെടുത്തു രാവിലെ ശ്രീമതി ഇഷിത അയച്ചുതന്ന കാണാതായ സുദേവന്റെ ഫോട്ടോസ് എടുത്തു ഒന്നുകൂടെ നോക്കി... പുഞ്ചിരിച്ചു നിൽക്കുന്ന ആ ആറുവയസുകാരന്റെ മുഖം കണ്ടപ്പോൾ മനസ്സിലേക്ക് മറ്റൊരു രൂപം കടന്നുവന്നു..  

ഡേവിഡ്.. !

5 വയസിൽ എനിക്ക് നഷ്ട്ടപെട്ട എന്റെ ഒരേയൊരു സഹോദരൻ.. അവനിപ്പോൾ ജീവിച്ചിരിപ്പുണ്ടാകുമോ..?  ഉണ്ടെങ്കിൽ തന്നെ എവിടെയായിരിക്കും..?  എന്തിനായിരിക്കും അന്ന് ഡേവിഡിനെ ആ അജ്ഞാതൻ കടത്തിക്കൊണ്ട് പോയത്..? 

പെട്ടെന്ന് കയ്യിലിരിക്കുന്ന മൊബൈൽ ശബ്‌ദിക്കുന്നത് കണ്ട് അതിലെ സ്‌ക്രീനിൽ നോക്കിയപ്പോൾ അവിടെ ഡോക്ടർ എമിലിയുടെ പേര് തെളിഞ്ഞു കണ്ടു.. 

" ഹലോ ഡാർവിൻ, എന്തായി ആ കുട്ടിയുടെ മിസ്സിംഗ് കേസ്..?  "  എമിലിയുടെ ആകാംക്ഷ നിറഞ്ഞ ശബ്ദം ഫോണിൽ കേട്ടപ്പോൾ ഞാൻ ഇന്ന് മിസ്റ്റർ ശ്രീധറിന്റെ വീട്ടിൽ നടന്ന സംഭവങ്ങൾ ചുരുങ്ങിയ വാക്കുകൾ കൊണ്ട്  അവളെ ധരിപ്പിച്ചു.. 

" ഓഹ്, ഇതൊരു വല്ലാത്ത കേസ് ആണല്ലോ ഡാർവിൻ..? നിനക്കിത് കൈകാര്യം ചെയ്യാൻപറ്റുമെന്ന് ഉറപ്പുണ്ടോ..? " എന്നോടത് ചോദിക്കുമ്പോൾ എമിലിയുടെ ശബ്ദത്തിലുണ്ടായ പേടിയും പതർച്ചയും ഞാൻ ശ്രദ്ധിച്ചു..

 "തീർച്ചയായും എമിലി, ആ നാശംപിടിച്ചവനെ പെട്ടെന്ന് തന്നെ ഞാൻ കണ്ടെത്തിയിരിക്കും, ഈ കേസ് എന്നിലേക്ക് വഴിതിരിച്ചു വിട്ടതിന് നന്ദി ഡോക്ടർ.. "

"പക്ഷെ ഡാർവിൻ, അതുവരെ ആ കുട്ടി സേഫ് ആയിരിക്കുമോ..?  ആ ദുഷ്ടൻ ആ കുട്ടിയെ.."
എമിലി അത് പറഞ്ഞവസാനിപ്പിക്കുന്നതിനു മുൻപേ ആ കാൾ കട്ട് ചെയ്ത് ഫോൺ  ബെഡിലേക്ക് ഞാൻ വലിച്ചെറിഞ്ഞു.. 

"ആ ദുഷ്ടൻ സുദേവിനെ...? " നേരത്തെ എമിലി ചോദിച്ച ആ ചോദ്യം ഞാൻ വീണ്ടും സ്വയം ആവർത്തിച്ച് ഉരുവിട്ടു... ഉത്തരമില്ലാത്ത ആ ചോദ്യത്തിനൊടുവിൽ വർദ്ധിച്ച അസ്വസ്ഥതയോടെ മുഷ്ടി ചുരുട്ടി ഞാൻ മേശപ്പുറത്തു ആഞ്ഞടിച്ചു.. 

നാശം.. !

 പെട്ടെന്നാണ് പിറകിൽ നിന്ന് രണ്ട് കൈകൾ എന്റെ അരകെട്ടിനെ വലിഞ്ഞു മുറുക്കുന്നത് ഞാനറിഞ്ഞത്.. ചെവിക്ക് പിറകിൽ മുഖം ഉരുമ്മികൊണ്ട് ആ രൂപം എന്റെ പിറകിലേക്ക് ചേർന്നു നിന്നു.. 

"അലോഷി... "  ഞാൻ പേര് വിളിച്ചപ്പോൾ അവനെന്റെ കൈകൾ എന്റെ അരക്കെട്ടിൽ പിണഞ്ഞു കിടന്നിരുന്ന ടർക്കിതുണി അഴിച്ചുമാറ്റുന്ന തിരക്കിലായിരുന്നു.. 

ഞെരമ്പുകളിലൂടെ ഒഴുകുന്ന രക്തത്തിനു തീപിടിച്ചു.. പുറത്തെവിടെയോ രണ്ടു തെരുവ് നായ്ക്കൾ ഇണചേർന്ന് മുരളുന്ന ശബ്ദം നിശ്ശബ്ദതയിൽ മുഴങ്ങി കേട്ടു.. അതേ സമയം അലോഷി ഭ്രാന്തമായ ആവേശത്തോടെ എന്റെ ശരീരത്തെ ചുറ്റിവരിഞ്ഞു മുറുക്കികൊണ്ട് കിടക്കയിലേക്ക് മറിയുകയായിരുന്നു...

 പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ ബെഡിൽ എന്നോട് ചേർന്ന് അലോഷിയും കിടപ്പുണ്ടായിരുന്നു... കഴിഞ്ഞുപോയ രാത്രിയെകുറിച്ച് മനസ്സിൽ ഓർത്തു ചെരിഞ്ഞു കിടന്നുറങ്ങുന്ന അലോഷിയുടെ കവിളിൽ മൃദുവായൊന്ന്  തലോടിക്കൊണ്ട് ഞാൻ ബെഡ്‌റൂമിൽ നിന്ന് പുറത്തേക്കിറങ്ങി ഒന്ന് മൂരിനിവർന്നു...

 സമയം 6മണി ആകുന്നതേ ഉണ്ടായിരുന്നുള്ളു അപ്പോൾ.. പത്രം വന്നിട്ടുണ്ടെങ്കിൽ അതൊന്ന് മറിച്ചുനോക്കാമല്ലോ എന്നോർത്തു വാതിലിന്റെ കൊളുത്തു നീക്കിയതും പുറത്തുനിന്നും വാതിലിൽ ചാരിനിർത്തിയിരുന്ന ഒരു രൂപം എന്റെ മുന്നിലേക്ക് മറിഞ്ഞു വീണു..

 തികച്ചും അപ്രതീക്ഷിതമായ ആ സംഭവം കണ്ട് പകച്ചു ഞാനാദ്യം രണ്ടടി പിറകോട്ട് വെച്ചു.. പാതി ചെരിഞ്ഞു കിടക്കുന്ന ആ രൂപം ഒരു മൃതദേഹം ആണെന്ന് മനസിലാക്കിയെടുക്കാൻ എനിക്ക് നിമിഷങ്ങൾ വേണ്ടിവന്നു..

 പൂർണ്ണ നഗ്നനായി കിടക്കുന്ന ആ ശവശരീരം  സുദേവ് എന്ന ആറു വയസ്സുകാരന്റെതായിരുന്നു.. !

 നെറ്റിയിൽ കയ്യമർത്തി നീറിപുകയുന്ന മനസ്സോടെ പിറകിലെ ചുമരിലേക്ക് ചാരി ഞാൻ തളർന്നു നിന്നു.. അല്പസമയത്തിനു ശേഷം ആ കുരുന്നിന്റെ ജീവൻ വിട്ടകന്ന ശരീരത്തിലേക്ക് ഞാനൊന്നു സൂക്ഷിച്ചു നോക്കി .. ആ മൃതദേഹത്തിൽ മുറിപാടുകൾ ഒറ്റ നോട്ടത്തിൽ എവിടെയും കണ്ടില്ല, പക്ഷെ ആ മുഖത്തേക്ക് നോക്കിയതും ഞാൻ ഞെട്ടലോടെ കണ്ണുകൾ ഇറുക്കിയടച്ചു..

ആ കുരുന്നു മുഖത്തിലെ ഇരു കണ്ണിന്റെയും താഴെയും മുകളിലുമായുള്ള കൺപോളകളെ നൂലും സൂചിയും ഉപയോഗിച്ചാവണം  ചേർത്തുവെച്ച്  തയ്ച്ചു പിടിപ്പിച്ചിരിക്കുന്നു..കൺപോളകളിൽ സൂചികൊണ്ടുണ്ടായ മുറിവുകളിൽ നിന്നൊഴുകിയ രക്തം കവിളുകളിൽ കട്ടപിടിച്ചു കിടപ്പുണ്ടായിരുന്നു..

 ഒരു കുട്ടിയോട് ചെയ്യാവുന്ന ക്രൂരതയുടെ അങ്ങേയറ്റം കണ്ട് തളർന്നു തറയിലിരിക്കുമ്പോൾ മറ്റൊരു കാഴ്ച്ചകൂടി എന്റെ ശ്രദ്ധയിൽ പെട്ടു.. 

 ആ കുഞ്ഞിന്റെ നഗ്നമായ തുടയിടുക്കിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നു..

                                                  (തുടരും )
 4

സുദേവിന്റെ മുഖത്തിലെ ഇരു കണ്ണിന്റെയും താഴെയും മുകളിലുമായുള്ള കൺപോളകളെ നൂലും സൂചിയും ഉപയോഗിച്ചാവണം  ചേർത്തുവെച്ച്  തയ്ച്ചു പിടിപ്പിച്ചിരിക്കുന്നു..കൺപോളകളിൽ സൂചികൊണ്ടുണ്ടായ മുറിവുകളിൽ നിന്നൊഴുകിയ രക്തം കവിളുകളിൽ കട്ടപിടിച്ചു കിടപ്പുണ്ടായിരുന്നു..

 ഒരു കുട്ടിയോട് ചെയ്യാവുന്ന ക്രൂരതയുടെ അങ്ങേയറ്റം കണ്ട് തളർന്നു തറയിലിരിക്കുമ്പോൾ ഞാൻ മറ്റൊരു കാഴ്ച്ചകൂടി കണ്ടു .. ആ കുഞ്ഞിന്റെ നഗ്നമായ തുടയിടുക്കിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു...

#######################

 സുദേവ് എന്ന 6 വയസ്സുകാരന്റെ മരണം കഴിഞ്ഞ് രണ്ട് ദിവസത്തേക്ക് ഞാൻ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതേ ഇല്ല..ആ സംഭവം അത്രമാത്രം എന്റെ മനസ്സിനെ ഉലച്ചു കളഞ്ഞു.. രണ്ട് ദിവസത്തേക്ക് അലോഷിയെപോലും ഞാൻ എന്നിൽനിന്ന് അകറ്റി നിർത്തി..  സാഹിബിനോട് മാത്രം അത്യാവശ്യ കാര്യങ്ങൾ സംസാരിച്ചു.. അങ്ങനെയാണ് സർക്കിൾ ഇൻസ്‌പെക്ടർ ജയരാജ്‌ സുദേവിന്റെ കൊലപാതകമായി ബന്ധപെട്ടു എന്നോട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞത്..

 പിറ്റേന്ന് രാവിലെ പോലീസ് സ്റ്റേഷനിൽ പോകുന്ന വഴിക്ക് കാർ ഡ്രൈവ് ചെയ്തിരുന്ന സാഹിബ് പതിവില്ലാതെ മൗനംപൂണ്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.. 

" സാഹിബ്, മിസ്റ്റർ ശ്രീധറിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ഇപ്പോഴത്തെ അവസ്ഥ എന്താണ്..? "

" ആ കുട്ടിയുടെ ബോഡി സംസ്കരിക്കുന്ന ചടങ്ങിൽ ഞാനവിടെ പോയിരുന്നു ഡാർവിൻ.. മിസ്റ്റർ ശ്രീധറും ഭാര്യയും മാനസികമായി ആകെ തകർന്നിരിക്കുകയാണ്,..മിസ്റ്റർ ശ്രീധർ ഒരു ഭ്രാന്തനെപ്പോലെ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ വിളിച്ചു കൂവുന്നുണ്ടായിരുന്നു..  അവർ ഈ അവസ്ഥയിൽ നിന്ന് എത്രയും പെട്ടെന്ന് കരകയറട്ടെ എന്ന് ഞാൻ സത്യമായും ആഗ്രഹിച്ചുപോയി.. " ഒരു ദീർഘ നിശ്വാസത്തോടെ സാഹിബ് അത് പറഞ്ഞവസാനിപ്പിച്ചു..

" സർക്കിൾ ഇൻസ്‌പെക്ടർ ജയരാജ്‌ ആണല്ലേ ഈ കേസ് അന്വേഷിക്കുന്നത് സാഹിബ്..? " 

" അതേ ഡാർവിൻ, പക്ഷെ  ശ്രീധറും ഭാര്യയും പോലീസിന്റെ അന്വേഷണങ്ങളോട് ഒട്ടും സഹകരിക്കുന്നില്ല എന്നൊരു വാർത്ത ഞാൻ രഹസ്യമായി അറിഞ്ഞിരുന്നു..,  പിന്നെ ഈ സർക്കിൾ ഇൻസ്‌പെക്ടർ ജയരാജ്  ഡാർവിന്റെ സുഹൃത്താണല്ലേ..? "

 "ഹമ്, അതേ.."  ഒറ്റവാക്കിൽ ഉത്തരം പറഞ്ഞവസാനിപ്പിച്ചുകൊണ്ട് ഞാൻ ci ജയരാജിനെ കുറിച്ച് ചിന്തിച്ചു..

 പോലീസിൽ എനിക്ക് അടുപ്പമുള്ള ചുരുക്കം ചിലരിൽ ഒരാളായിരുന്നു ci   ജയരാജ്‌.. കുറ്റവാളികളെ കുറിച്ച് പോലീസിന്റെ കൈവശമുള്ള ഡാറ്റകളിൽ ചിലത് എനിക്ക് വേണ്ടിവരുന്ന സാഹചര്യങ്ങളിൽ ഞാൻ ജയരാജിന്റെ സഹായം തേടാറുണ്ട്.. അയാൾ ചെയ്തു തരുന്ന സഹായത്തിന് നോട്ട്കെട്ടുകൾ കൊണ്ട് ഞാൻ മറുപടി കൊടുക്കുകയും ചെയ്യും.. അതുകൊണ്ട് തന്നെയാണ് ഈ കാര്യം സാഹിബിൽ നിന്നും മറച്ചു വെച്ചത്..

 "ഡോക്ടർ എമിലി എന്നെ ഒന്ന് രണ്ട് തവണ വിളിച്ചിരുന്നു.. ഡാർവിന്റെ മൊബൈലിൽ വിളിച്ചപ്പോൾ സ്വിച്ച്ഓഫ്‌ ആയിരുന്നു എന്ന് പറഞ്ഞു .. "  സാഹിബ് അത് പറഞ്ഞപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നത്..

 " വരട്ടെ, എമിലിയോട് സംസാരിക്കാം.. "  ഞാനത് പതിയെ പിറുപിറുത്തപ്പോൾ അത് കേട്ടിട്ടാവണം കാർ ഡ്രൈവ് ചെയ്യുന്ന സാഹിബിന്റെ മുഖത്തു ഒരു പുഞ്ചിരി മിന്നിമാഞ്ഞത് ഞാൻ മിററിലൂടെ കണ്ടിരുന്നു..

 പോലീസ് സ്റ്റേഷനിൽ എത്തി അതികം കാത്തിരിക്കേണ്ടി വന്നില്ല, ജീപ്പിൽ പുറത്തുപോയിരുന്ന സർക്കിൾ ഇൻസ്‌പെക്ടർ ജയരാജ്‌ പെട്ടെന്ന് തന്നെ അവിടേക്ക് എത്തിചേർന്നു.. 

 "ഡാർവിൻ വരൂ.. " എന്നോടായി അത് പറഞ്ഞുകൊണ്ട് അദ്ദേഹം റൂമിലേക്ക് കയറിയപ്പോൾ സാഹിബിനോട് അവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞു  ഞാനും അദ്ദേഹത്തിന് പിറകെ ആ മുറിയിലേക്ക് കയറി .. 

" ഡാർവിൻ, എന്താണ് ആ കുട്ടിയുടെ മരണത്തിൽ സംഭവിച്ചിരിക്കുന്നത്..?  എനിക്ക് പലതും വ്യക്തമായില്ല, മാത്രവുമല്ല മരണപെട്ട കുട്ടിയുടെ മാതാപിതാക്കൾ ഞങ്ങളോട് ഒട്ടും സഹകരിക്കുന്നില്ല.. അതുകൊണ്ട് തന്നെ ഇതെങ്ങിനെ തുടങ്ങണം എന്നറിയാതെ കൺഫ്യൂഷനിൽ ആണ് ഞാൻ.. "

 Ci ജയരാജ്‌ എന്റെ മുഖത്തുനോക്കി മറയില്ലാതെ കാര്യങ്ങൾ വെട്ടിതുറന്ന് ചോദിച്ചപ്പോൾ ആ കേസുമായി ബന്ധപ്പെട്ട് എനിക്കറിയാവുന്ന കാര്യങ്ങളെല്ലാം അദ്ദേഹത്തോട് ഒറ്റശ്വാസത്തിൽ ഞാൻ തുറന്നുപറഞ്ഞു.. 

" ഒഹ് ഇത് വിചിത്രമായിരിക്കുന്നല്ലോ? " നെറ്റിയിലെ വിയർപ്പ് കർച്ചീഫ് ഉപയോഗിച്ച് തുടച്ചു മാറ്റികൊണ്ട്  ci ജയരാജ്‌ അത് പറഞ്ഞപ്പൊൾ ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.. എന്താണാവോ ഇയാൾ  ഉദ്ദേശിക്കുന്നത്..? 

" മിസ്റ്റർ ഡാർവിൻ താങ്കളുടെ ഊഹം പൂർണ്ണമായും ശരിയാണ് വിചിത്രമായ ലൈംഗിക വൈകല്യങ്ങൾ നിറഞ്ഞ ഒരു പീഡോഫൈൽ  തന്നെയാണ് സുദേവിനെ തട്ടികൊണ്ട് പോയി, ക്രൂരമായി കൊലപാതകം ചെയ്തിരിക്കുന്നത്.. "

" അതെങ്ങിനെയാണ് താങ്കൾക്ക് മനസിലായത് ഓഫിസർ..? " ഞാൻ ജിജ്ഞാസയോടെ സർക്കിൾ ഇൻസ്‌പെക്ടർ ജയരാജിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു..

" അത് സിമ്പിൾ അല്ലേ ഡാർവിൻ, ഇന്ന്‌ രാവിലെ മരിച്ചുപോയ സുദേവിന്റെ പോസ്റ്റ്‌മാർട്ടം റിപ്പോർട്ട്‌ എനിക്ക് കിട്ടിയിരുന്നു.. അതിൽ പറഞ്ഞിരിക്കുന്നത് ശ്വാസം കിട്ടാത്തതുമൂലമാണ്  സുദേവിന്റെ മരണം സംഭവിച്ചിരിക്കുന്നത്, മാത്രവുമല്ല കഴുത്തിലെ ഞെരമ്പുകൾക്ക് ക്ഷതവും സംഭവിച്ചിട്ടുണ്ട്.., പിന്നെ കൺപോളകൾ ചേർത്തുവെച്ചു സ്റ്റിച്ഛ് ചെയ്തിരിക്കുന്നത് ആ കുട്ടിയുടെ മരണത്തിന് ശേഷമാണ്.. " ci ജയരാജ്‌ അത്രയും പറഞ്ഞു നിർത്തിയപ്പോൾ ഒരു ദീർഘശ്വാസം ഉതിർത്തുകൊണ്ട് മനസ്സിൽ ഞാൻ അത് പറഞ്ഞു.. 

" അങ്ങിനെയെങ്കിൽ വേദന അതികം അനുഭവിച്ചു കാണില്ല ആ കുട്ടി.. "

 "പക്ഷേ ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന മറ്റുചില കാര്യങ്ങൾ എന്നെ ഞെട്ടിച്ചു കളഞ്ഞു ഡാർവിൻ.. "

" ങേ.. എന്താണത്..? " എന്റെ ആ ചോദ്യം അല്പം ഉച്ചത്തിലായെന്ന് മുൻപിലിരിക്കുന്ന പോലീസ് ഓഫിസറുടെ മുഖഭാവത്തിൽ എനിക്ക് എനിക്ക് മനസ്സിലായി..

" തട്ടികൊണ്ട് പോയതിന് ശേഷം സുദേവിനെ മണിക്കൂറുകളോളം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട് ആ അക്രമി.. ആ കുട്ടിയുടെ മലദ്വാരത്തിൽ മാരകമായ മുറിവുകളും, ശുക്ലത്തിന്റെ അംശവും കണ്ടെത്തിയതായി പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.. പക്ഷെ വിചിത്രമായ കാര്യം അതൊന്നുമല്ല.., ആ ശുക്ലം രണ്ട് ജീവികളുടേതായിരുന്നു.. ഒന്ന് മനുഷ്യന്റെതും മറ്റൊന്ന് ഒരു നായയുടേതും.."

 "എന്ത്..?  എന്താണ് താങ്കൾ പറഞ്ഞുവരുന്നത്..? " കസേരയിൽ നിന്ന് ചാടി എണീറ്റുകൊണ്ട് അത് ചോദിക്കുമ്പോൾ  വർദ്ധിച്ച കോപം നിമിത്തം എന്റെ വാക്കുകൾ പതറിയിരുന്നു..

 " അതേ, ഒരു നായയും ആ കുട്ടിയെ.... " ബാക്കി പറയാതെ ci ജയരാജ്‌ മുഖം കുനിച്ചിരുന്നപ്പോൾ ഞാൻ ഒരു നിമിഷം വാക്കുകൾ കിട്ടാതെ മൗനമായി നിന്നു.. 

" ഓഫീസർ, ഇനി എനിക്ക് പോകാമല്ലോ.. " അല്പം നേരത്തെ നിശ്ശബ്ദതക്ക് ശേഷം ഞാൻ അത് ചോദിച്ചപ്പോൾ ci ജയരാജ്‌ എന്നെ നോക്കി തലയാട്ടികൊണ്ട് പോകുവാൻ അനുമതി നൽകി..

 " ആ അക്രമിയുടെ  ഉദ്ദേശം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല, അതുകൊണ്ട് തന്നെ ഡാർവിൻ താങ്കൾ അല്പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.. "   ആ റൂമിന്റെ വാതിൽതുറന്ന് പുറത്തേക്കിറങ്ങുമ്പോൾ പിറകിൽ നിന്ന് ci ജയരാജിന്റെ ആ ശബ്ദം മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു..

 കാറിൽ കയറി വീട്ടിലേക്ക് തിരിക്കുമ്പോൾ ഒന്നും സംസാരിക്കാതെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചുകൊണ്ടിരുന്ന  സാഹിബ് പെട്ടന്ന് കാർ ചവിട്ടി നിർത്തി.. 

" എന്തുപറ്റി..? " ഞാനത് സാഹിബിനോട് ചോദിച്ചപ്പോൾ ഇടത്തോട്ട് കണ്ണ് വെട്ടിച്ചുകൊണ്ട് സാഹിബ് എന്നെനോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.. 

" ആ കാണുന്നതല്ലേ ഡോക്ടർ എമിലിയുടെ ക്ലിനിക്ക്.. ഇവിടം വരെ വന്ന സ്ഥിതിക്ക് നമുക്കൊന്ന് അങ്ങോട്ടേക്ക് കയറിയാലോ..?  ഡോക്ടർക്ക് സർപ്രൈസ് ആകും.. "

" ഹേയ്, ഇപ്പോൾ വേണ്ട സാഹിബ്.. ഇനിയൊരിക്കൽ ആകാം... " അസ്വസ്ഥതയോടെ ഞാനത് പറഞ്ഞപ്പൊൾ മറുപടി പറയാതെ ഗിയർ മാറി ആക്‌സിലേറ്ററിൽ കാലമർത്തികൊണ്ട് സാഹിബ് കാർ വീടിനെ ലക്ഷ്യമാക്കി പായിച്ചു.. 

" സുദേവിനെ അപായപ്പെടുത്തി നമ്മുടെ വീടിന്റെ വാതിലിൽ ചാരി നിർത്തി പോയത് കൊണ്ട്  ആ അക്രമി ഉദ്ദേശിക്കുന്നത് എന്താണെന്നാണ് സാഹിബിന് തോന്നുന്നത്..? " അപ്രതീക്ഷിതമായിട്ടായിരുന്നു എന്റെ ആ ചോദ്യമെങ്കിലും സാഹിബിന്റെ മറുപടി പെട്ടെന്ന് തന്നെ വന്നു.. 

" പൊലീസല്ല, ഡാർവിനാണ് ഈ കേസ് അന്വേഷിക്കുന്നത് എന്ന് മനസിലാക്കിയത് കൊണ്ടാകും അയാൾ സുദേവിന്റെ മൃതദേഹം നമ്മുടെ വീട്ടിൽ ഉപേക്ഷിച്ചത്.. മാത്രവുമല്ല ആ പ്രവർത്തിയിലൂടെ ഡാർവിനെ ഭയപ്പെടുത്തി ഈ കേസിൽ നിന്ന് പിൻതിരിപ്പിക്കാമെന്നും അയാൾ കരുതിക്കാണും."

 " സാഹിബ് ആദ്യം പറഞ്ഞത് ഒരുപക്ഷെ ശരിയായിരിക്കാം, ഈ കേസ് ഞാൻ അന്വേഷിക്കുന്നു എന്നറിഞ്ഞത്‌ കൊണ്ടാകാം അവൻ സുദേവിന്റെ മൃതദേഹം എന്റെ വീട്ടിൽ ഉപേക്ഷിച്ചത്.. പക്ഷെ അതൊരിക്കലും എന്നെ ഭയപെടുത്താനായിരിക്കില്ല,.. "

"പിന്നെ..? "  സാഹിബിന്റെ ആ ചോദ്യം പെട്ടെന്ന് വന്നു.. 

" അവൻ എന്നെ ക്ഷണിക്കുകയാണ്, ഞാനും അവനും മാത്രമുള്ള കളത്തിലേക്ക് പെട്ടെന്ന് ഇറങ്ങിചെല്ലാൻ ആ ചെകുത്താൻ എന്നെ നിർബന്ധിക്കുകയാണ് സാഹിബ്.. " 

കിതച്ചുകൊണ്ട് ഞാനത് പറയുമ്പോൾ സാഹിബ് കാർ എന്റെ വീടിന്റെ മതിൽ കെട്ടിനുള്ളിലേക്ക് ഓടിച്ചു കയറ്റിയിരുന്നു.ഡോർ തുറന്ന് കാറിൽ നിന്ന് ഇറങ്ങും മുൻപേ ഞാനാ കാഴ്ച്ചകണ്ടു... 

" വീടിനുപുറത്തായി സിറ്റൗട്ടിൽ അലോഷിയിരിക്കുന്നു..അവന്റെ അടുത്തായി ഇരിക്കുന്നു പൂർണ്ണ വളർച്ചയെത്തിയ കറുത്ത നിറത്തിലുള്ള ഒരു നായ.. !

കാറിൽ നിന്നിറങ്ങി വിറക്കുന്ന കാലടികളോടെ എന്നെനോക്കി പുഞ്ചിരിക്കുന്ന അലോഷിയുടെ അരികിലേക്ക് നടക്കുമ്പോൾ അല്പം മുൻപേ സർക്കിൾ ഇൻസ്‌പെക്ടർ ജയരാജ്‌ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിലേക്ക് ഓടിയെത്തി.. 

" സുദേവിന്റെ മലദ്വാരത്തിൽ നിന്നും ലഭിച്ച ശുക്ലത്തിന്റെ അംശങ്ങൾ രണ്ട് ജീവികളുടേതായിരുന്നു.. ഒന്ന് മനുഷ്യന്റെതും, മറ്റൊന്ന് നായയുടേതും..!"

                                                      (തുടരും )
 5

കാറിൽ നിന്നിറങ്ങുമ്പോൾ അല്പം മുൻപേ സർക്കിൾ ഇൻസ്‌പെക്ടർ ജയരാജ്‌ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിലേക്ക് ഓടിയെത്തി.. 

" സുദേവിന്റെ മലദ്വാരത്തിൽ നിന്നും ലഭിച്ച ശുക്ലത്തിന്റെ അംശങ്ങൾ രണ്ട് ജീവികളുടേതായിരുന്നു.. ഒന്ന് മനുഷ്യന്റെതും, മറ്റൊന്ന് നായയുടേതും..!"

 വിറക്കുന്ന കാലടികളോടെ അലോഷിയുടെ അരികിലേക്ക് നടന്നടുക്കുമ്പോൾ അപരിചിതനായ എന്നെ കണ്ടിട്ടാവണം ആ കറുത്ത  നായ ഭീകരമായി ഒന്ന് മുരണ്ടു.. പെട്ടെന്ന് അലോഷി അതിന്റെ തലയിലൊന്ന് തലോടിയപ്പോൾ ആ ജന്തു  മുരൾച്ച അവസാനിപ്പിച്ചു അവന്റെ മടിയിലേക്ക് തല ചേർത്തു വെച്ചു... 

" ഇതിനെ എവിടുന്ന് കിട്ടി നിനക്ക്..? " അലോഷിയോട് ഞാനത് ചോദിക്കുമ്പോൾ  ശബ്ദം പതിവിലും ഉയർന്നിരുന്നു.. 

" രാവിലെ മുതൽ ഇവിടെ കിടന്ന് ചുറ്റിതിരിയുകയായിരുന്നു ഇവൻ.. കണ്ടപ്പോൾ പാവം തോന്നി..ഉച്ചക്ക് ഊണിന് വേണ്ടി ഫ്രിഡ്‌ജിൽ ഇരിപ്പുണ്ടായിരുന്ന ചിക്കൻ കറി ചൂടാക്കിയപ്പോൾ അതിൽനിന്ന് അല്പം കറിയും ചോറും ചേർത്ത് കൊടുത്തപ്പോ ആള് ഉഷാറായി.. " അലോഷി അത് ആവേശത്തോടെ പറയുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു..

 " ശരി, ഭക്ഷണം കൊടുത്തില്ലേ?  ഇനി അതിനെ വിട്ടേക്ക്.. മാത്രവുമല്ല എനിക്ക് നായ്ക്കളെ തീരെ ഇഷ്ട്ടമല്ല.. " ഉറച്ച ശബ്ദത്തിൽ ഞാനത് പറഞ്ഞുകൊണ്ട്  ഓഫിസിലേക്ക് കയറുമ്പോൾ എന്റെ വാക്കുകൾ കേട്ട് അലോഷിയുടെ പുഞ്ചിരി നിറഞ്ഞ മുഖം പെട്ടെന്ന് വാടുന്നത് ഞാൻ കണ്ടതായി ഭാവിച്ചില്ല..

 ഓഫിസിലെ കസേരയിൽ ഇരുന്ന് കൊണ്ട് അല്പം മുൻപേ സർക്കിൾ ഇൻസ്‌പെക്ടർ ജയരാജ്‌ പറഞ്ഞ വാക്കുകൾ മറച്ചും തിരിച്ചും ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ  മേശക്കപ്പുറം ഇരുന്ന് കൊണ്ട് സാഹിബ് മൊബൈലിൽ എന്തോ തിരയുന്നുണ്ടായിരുന്നു..

 " സാഹിബ്,  രണ്ട് ദിവസം മുൻപേ നമ്മൾ സെലക്ട്‌ ചെയ്ത മൂന്ന് 'പീഡോഫൈൽ' ആയ കുറ്റവാളികളുടെ ഫോട്ടോസ് മിസ്റ്റർ ശ്രീധറിന് അയച്ചുകൊടുത്തിരുന്നല്ലോ..?  അദ്ദേഹത്തിന്റെ മറുപടി എന്തെങ്കിലും വന്നിരുന്നോ..? " ഞാൻ പ്രത്യാശയോടെ സാഹിബിനോടായി അത് ചോദിച്ചു... 

" ഡാർവിൻ, മിസ്റ്റർ ശ്രീധറിന് അവരെ ആരെയും അറിയില്ല എന്നാണ് പറയുന്നത്.. അദ്ദേഹത്തിന്റെ റിപ്ലൈ അല്പം മുൻപാണ് ലഭിച്ചത്.." അത് പറയുമ്പോൾ സാഹിബിന്റെ സ്വരത്തിൽ നിരാശ കലർന്നിരുന്നു.. 

" ഓഹ്.. നാശം.. "  ആ പ്രതീക്ഷയും അസ്തമിച്ചതറിഞ്ഞു ഞാൻ അൽപനേരം തലകുമ്പിട്ടിരുന്നു..

" സാഹിബ്, ആ മാർത്തയെ ഒന്ന് ഇങ്ങോട്ട് വിളിക്കാമോ..? "  പെട്ടെന്നുള്ള എന്റെ ശബ്ദം കേട്ട് മറ്റെന്തോ ചിന്തിച്ചുകൊണ്ടിരുന്ന സാഹിബ് ചെറുതായി ഒന്ന് ഞെട്ടിയത് പോലെ തോന്നി..

അല്പ സമയത്തിനകം മാർത്ത നനഞ്ഞ കൈകൾ ഉടുപ്പിന് മുകളിൽ ധരിച്ചിരുന്ന ഏപ്രണിൽ തുടച്ചുകൊണ്ട് എനിക്ക് മുൻപിൽ പരുങ്ങി  നിന്നു.. 

മാർത്ത ഈ ഓഫിസിൽ കയറുന്നത് ഇത് ആദ്യമായിട്ടാണ്, അതിന്റെ പരിഭ്രമം ആകാം ഇവർക്ക്.. ഓഫീസ് ക്ലീനിങ് ഉൾപ്പെടെ ഇതിനകത്തുള്ള സകലകാര്യങ്ങളും സാഹിബ് ആണ് ചെയ്യുന്നത്..

 " മാർത്ത.., നിങ്ങൾ നാളെ ലീവ് എടുത്തോളൂ, മറ്റന്നാൾ രാവിലെ വന്നാൽ മതി.. "  എന്റെ വാക്കുകൾ കേട്ട് മാർത്ത വീണ്ടും പരിഭ്രമിച്ചതുപോലെ തോന്നി.. കാരണം അവർ ഇവിടെ ജോലിക്ക് വന്നതിന് ശേഷം ആദ്യമായിട്ടാണ് ഞാൻ അങ്ങോട്ട്‌ ലീവ് കൊടുക്കുന്നത്..

" അല്ല സാറെ.. അപ്പൊ നാളത്തെ ഭക്ഷണം..? "

"വൈകീട്ടത്തേക്ക് ഉണ്ടാക്കുമ്പോൾ അല്പം കൂടുതൽ കരുതിയാൽ മതി.. ബാക്കിയുള്ളത് ഫ്രിഡ്ജിൽ വെച്ച് ഞങ്ങൾ ചൂടാക്കി ഉപയോഗിച്ചോളാം.. "

 എന്റെ മറുപടി കേട്ട് മറുത്തൊന്നും പറയാതെ തിരിഞ്ഞു നടക്കുന്ന മാർത്തയെ നോക്കി ഞാൻ വീണ്ടും പറഞ്ഞു.. 

" മാർത്തക്ക് പണം എന്തെങ്കിലും..? "

" വേണ്ട സാറെ.. "  അത് പറഞ്ഞു മാർത്ത പോയപ്പോൾ സാഹിബ് എന്നെ നോക്കി കൊണ്ട് സംശയത്തോടെ ചോദിച്ചു.. 

" ഇത് പതിവില്ലാത്തതാണല്ലോ, എന്ത് പറ്റി നാളെ മാർത്തക്ക് ലീവ് കൊടുക്കാൻ..? "

" സാഹിബ്, സർക്കിൾ ഇൻസ്‌പെക്ടർ ജയരാജ്‌  സുദേവിന്റെ പോസ്റ്റ്‌മാർട്ടം റിപ്പോർട്ടിനെ കുറിച്ച് എന്നോട് സംസാരിച്ചിരുന്നു.. അതിൽ പറഞ്ഞിരിക്കുന്നത് പ്രകാരം സുദേവിന്റെ മലദ്വാരത്തിൽ നിന്ന് ഒരു മനുഷ്യന്റെയും പിന്നെയൊരു നായയുടെയും ശുക്ലത്തിന്റെ അംശങ്ങൾ ലഭിച്ചിട്ടുണ്ട്.. " 

" ഹോ.. ഇത് വിചിത്രവും  അതിക്രൂരവുമാണല്ലോ ഡാർവിൻ..? " സാഹിബ്  നെറ്റിൽ കൈവെച്ചുകൊണ്ടാണ് അത് പറഞ്ഞത്.. 

" സാഹിബ്, എനിക്കെന്തോ അലോഷിയുടെ പെരുമാറ്റത്തിൽ ഒരു പന്തികേട് തോന്നുന്നു.. മാത്രവുമല്ല,  ഇന്ന് രാവിലെ അവന്റെയൊപ്പം ആ നായയേയും കണ്ടപ്പോൾ.... " ഞാൻ വാക്കുകൾ മുഴുമിപ്പിക്കാതെ ഇടക്ക് വെച്ച് നിർത്തി..

 " ഡാർവിൻ പറഞ്ഞു വരുന്നത്..? "  സാഹിബ് സംശയത്താൽ കുറുകിയ കണ്ണുകളോടെ എന്റെ മുഖത്തേക്ക് തറച്ചു നോക്കി..

 " സാഹിബ് നമുക്ക് നാളെ രാവിലെ മാർത്തയുടെ വീട് വരെ ഒന്ന് പോകാം.. അവരുടെ മകളുടെ മകൻ ആണ് അലോഷി എന്നല്ലേ നമ്മളോട് പറഞ്ഞിരിക്കുന്നത്..?  അതൊന്ന് കൺഫേം ചെയ്യാം.. മാർത്ത വീട്ടിൽ ഉണ്ടെങ്കിലല്ലേ നമുക്ക് അവിടേക്ക് കയറി ചെല്ലാൻ പറ്റൂ, അതുകൊണ്ടാണ് അവർക്ക് നാളെ ലീവ് നൽകിയത്.. "

" ഓക്കേ, ഇന്നിനി വേറെ പ്രോഗ്രാം ഒന്നുമില്ലെങ്കിൽ ഞാൻ ഇറങ്ങട്ടെ ഡാർവിൻ..?  നാളെ നേരത്തെ എത്താം.. "  സാഹിബ് പോകാനുള്ള അനുമതി ചോദിച്ചപ്പോൾ ഞാനും കസേരയിൽ നിന്ന് പതിയെ എണീറ്റു.. 

" ഞാനും വീട്ടിലേക്ക് കയറുകയാണ് സാഹിബ്, ഓഫീസ് ലോക്ക് ചെയ്തോളു... "

ഓഫീസ് പൂട്ടി താക്കോൽ കയ്യിൽ തരുമ്പോൾ സിറ്റൗട്ടിൽ ഇരിക്കുന്ന അലോഷിയെ ശ്രദ്ധിച്ചുകൊണ്ട് ഞാൻ സാഹിബിനോട് പിറുപിറുത്തു.. 

" നാളത്തെ പ്രോഗ്രാം രഹസ്യമായിരിക്കണം സാഹിബ്.. "

അന്ന് രാത്രി കുളി കഴിഞ്ഞ് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഞാൻ അലോഷിയോട് മനഃപൂർവം സംസാരിക്കാതെയിരുന്നു. ഇടക്കെപ്പോഴോ അവന്റെ മുഖത്തേക്കൊന്ന് പാളിനോക്കിയപ്പോൾ അലോഷിയുടെ കണ്ണുകൾ എന്റെ മുഖത്തു തറഞ്ഞു നിൽക്കുന്നത് കണ്ട് ഞാൻ പെട്ടെന്ന് ഭക്ഷണം കഴിച്ചു തീർത്തെന്ന് വരുത്തി കൈ കഴുകി റൂമിലേക്ക് നടന്നു... 

അൽപനേരം ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ പെട്ടെന്ന് എന്തോ ഓർത്ത് റൂമിന്റെ ഡോർ ലോക്ക് ചെയ്തു വീണ്ടും ബെഡിലേക്ക് മറിഞ്ഞു.. ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിനിടക്ക് എപ്പോഴോ ബെഡ്റൂമിന്റെ ലോക്ക് ചെയ്ത വാതിലിൽ തുടരെ തുടരെയുള്ള മുട്ട് കേട്ടു.. അല്പനേരത്തിന് ശേഷം ആ ശബ്ദം നിലച്ചപ്പോൾ എസിയുടെ പവർ അല്പം കൂട്ടിയതിന് ശേഷം കമിഴ്ന്നു കിടന്ന് കണ്ണുകൾ ഇറുക്കിയടച്ചു ഞാൻ ഉറങ്ങാൻ ആത്മാർത്ഥമായി ശ്രമിച്ചുകൊണ്ടിരുന്നു..

 പിറ്റേന്ന് രാവിലെ 9 മണിക്ക് തന്നെ ഞാനും സാഹിബും മർത്തയുടെ വീട് ലക്ഷ്യം വെച്ച് കാറിൽ യാത്ര ആരംഭിച്ചു.. കാർ വീടിന്റെ പടികടക്കുമ്പോൾ സൈഡ് മിററിലൂടെ വാതിൽ പടിയിൽ നിൽക്കുന്ന അലോഷിയെ കണ്ടതോടെ മനസ്സിൽ എന്തോ അസ്വസ്ഥത നിറഞ്ഞു...

 സിറ്റിയിൽ നിന്നും ഏറെ ഉള്ളിലേക്ക് മാറിയിട്ടായിരുന്നു മാർത്തയുടെ വീട്.. മുൻപ് ഒന്നുരണ്ടു തവണ സാഹിബും ഞാനും അവിടേക്ക് വന്നിട്ടുള്ളത് കൊണ്ട് വഴികണ്ടുപിടിക്കാൻ സാഹിബിന് എളുപ്പായിരുന്നു.. 

" നമ്മൾ അവസാനമായി ഇവിടെ വന്നത് മാർത്തയുടെ ഭർത്താവിന്റെ മരണാന്തര ചടങ്ങിൽ പങ്കെടുക്കാനായിരുന്നു അല്ലേ ഡാർവിൻ..? " കാറിൽ നിന്നിറങ്ങി മാർത്ത ഒറ്റക്ക് താമസിക്കുന്ന പുരയിടത്തിലേക്ക് നടക്കുമ്പോൾ സാഹിബ് എന്നോടത് ചോദിക്കുന്നുണ്ടായിരുന്നു.. 

" ഹമ്, അതേ.. പക്ഷെ സാഹിബ് നമ്മൾ ഈ വഴി പോയപ്പോൾ ഇവിടേക്ക് കയറി എന്നേ മാർത്തക്ക് തോന്നാവൂ.. "  മേൽക്കൂര ചെരിച്ചു വാർത്ത ആ ചെറിയ വീടിന്റെ കാളിംഗ് ബെല്ലിൽ വിരലമർത്തികൊണ്ട് ഞാൻ സാഹിബിനെ നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു...

 " അല്ലെങ്കിലും ഞാൻ അഭിനയിക്കാൻ മിടുക്കനാണ് ഡാർവിൻ... " സാഹിബിന്റെ ആ പതിഞ്ഞ ശബ്ദത്തിലുള്ള തമാശ കേട്ട് എനിക്ക് പുഞ്ചിരിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല..

 " ഇതെന്താ അവർ ഇവിടെയില്ലേ..? " രണ്ട് തവണ ബെൽ അടിച്ചിട്ടും അകത്തുനിന്നും ഒരു പ്രതികരണവും ഉണ്ടാവാതായപ്പോൾ സാഹിബ് സംശയത്തോടെ എന്നെനോക്കി.. 

"അടഞ്ഞു കിടക്കുന്ന വാതിലിന്റെ പിടിയിൽ കൈവെച്ചു തിരിച്ചപ്പോൾ വാതിൽ പതിയെ തുറക്കുന്നത് കണ്ട് ഞാനും സാഹിബും പരസ്പരം നോക്കികൊണ്ട് വീടിനുള്ളിലേക്ക് കയറി..

 ഹാളിൽ കിടക്കുന്ന മുഷിഞ്ഞ സെറ്റിയിൽ അന്നത്തെ പത്രം കിടപ്പുണ്ടായിരുന്നു..അത് ശ്രദ്ധിച്ചുകൊണ്ട് ഞാൻ അവിടെ തന്നെ നിന്നപ്പോൾ സാഹിബ് തൊട്ടടുത്ത മുറികളിൽ കയറിയിറങ്ങുന്നുണ്ടായിരുന്നു.. 

" ഡാർവിൻ, ദേ ആളിവിടെയുണ്ട്.. " അപ്പുറത്തെ റൂമിൽ നിന്ന് സാഹിബിന്റെ ശബ്ദം കേട്ട് ഞാൻ അങ്ങോട്ടേക്ക് കയറി ചെന്നു.. ആ റൂമിന്റെ ഓരം ചേർത്തിട്ടിരിക്കുന്ന ബെഡിൽ മാർത്ത അരഭാഗം വരെ കട്ടിയുള്ള കറുത്ത കരിമ്പടം കൊണ്ട് മൂടിപുതച്ചു കിടന്നുറങ്ങുന്നത് കണ്ട്  ഞാനൊന്ന് പുഞ്ചിരിച്ചു..

" അപ്രതീക്ഷിതമായി കിട്ടിയ ലീവ് കിടന്നുറങ്ങി ആഘോഷിക്കുകയാ പുള്ളിക്കാരി.. " സാഹിബ് ചിരിച്ചുകൊണ്ട് അത് പറയുമ്പോൾ ഞാനാ മുറി ഓടിച്ചൊന്ന് നിരീക്ഷിച്ചു.. 'അലോഷിയുടെ ഏതെങ്കിലും ഫോട്ടോയോ മറ്റോ ഇവിടെ കാണുമോ..?' അതായിരുന്നു എന്റെ മനസ്സിൽ.. പക്ഷെ ആ ചെറിയ കിടപ്പറയുടെ മൂലയിൽ ഇരിക്കുന്ന ഒരു വലിയ പ്ലാസ്റ്റിക് ബക്കറ്റിൽ ഒരുതവണ എന്റെ കണ്ണുടക്കിയെങ്കിലും അലോഷിയെ സംബന്ധിക്കുന്ന ഒന്നും ഞാനവിടെ കണ്ടില്ല...

 പെട്ടെന്ന് മാർത്ത കിടക്കുന്ന കട്ടിലിന്റെ അടിയിൽ എന്തോ തുള്ളിതുള്ളിയായി വീഴുന്ന ശബ്ദം കേട്ട് ഞാനൊന്ന് കുനിഞ്ഞു കട്ടിലിന്റെ അടിയിലേക്ക് എത്തിച്ചു നോക്കി.. 

'അവിടെ... കട്ടിലിന്റെ അടിഭാഗം മുഴുവൻ കൊഴുത്ത രക്തം തളംകെട്ടി കിടക്കുകയായിരുന്നു...കട്ടിലിന്റെ അടിഭാഗത്തെ മരപ്പലകൾക്കിടയിലൂടെ രക്തം തുള്ളിതുള്ളിയായി താഴേക്ക് ഇറ്റു വീഴുന്നത് കണ്ട് എന്റെ നട്ടെല്ലിനിടയിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു.. '

" മാർത്താ.."   ഞാൻ അലറിക്കൊണ്ട് പിടഞ്ഞെണീറ്റ് മാർത്തയുടെ നെഞ്ചിന് താഴേക്ക് വിരിച്ചിരിക്കുന്ന കട്ടിയേറിയ കരിമ്പടം വലിച്ചു മാറ്റി...

 "ഹോ.. " ആ രക്തം നിലച്ചുപോകുന്ന ഭീകരമായ ആ കാഴ്ച്ചകണ്ട് ഞാനും സാഹിബും ഞെട്ടി പിറകോട്ട് മാറി.. 

" മാർത്തയുടെ ശരീരത്തിന്റെ പകുതിവരെയേ ആ കട്ടിലിൽ ഉണ്ടായിരുന്നുള്ളു.. കരിമ്പടത്തിന് താഴെ മാർത്തയുടെ വയറിനുള്ളിലെ ആന്തരാവയവങ്ങൾ ചിതറി കിടപ്പുണ്ടായിരുന്നു.. രക്തത്തിൽ കുതിർന്ന വൻ ചെറുകുടലുകൾ ആ ബെഡിൽ കെട്ടുപിണഞ്ഞു കിടക്കുന്നതു കണ്ട് സാഹിബിന് ഓക്കാനം വന്നെന്ന് തോന്നുന്നു.. വാ പൊത്തികൊണ്ട് അയാളവിടെ കുനിഞ്ഞിരുന്നപ്പോൾ ഞാൻ ആ റൂമിന്റെ മൂലയിൽ ഇരിക്കുന്ന ബക്കറ്റിന്റെ അരികിലേക്ക് നീങ്ങി.."

ആ വലിയ ബക്കറ്റിന്റെ മൂടിതുറന്നതും കൊഴുത്ത രക്തത്തിന്റെ രൂക്ഷഗന്ധം എന്റെ മൂക്കിലേക്ക് ഇരച്ചുകയറി..  

" അതേ, മാർത്തയുടെ ശരീരത്തിലെ നെഞ്ചിന് താഴേക്കുള്ള ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ആ ബക്കറ്റിനുള്ളിൽ കുത്തിനിറച്ചിരിക്കുകയായിരുന്നു.. "

                                    (തുടരും )
 6

 മാർത്തയുടെ ശരീരത്തിന്റെ പകുതിവരെയേ ആ കട്ടിലിൽ ഉണ്ടായിരുന്നുള്ളു.. കരിമ്പടത്തിന് താഴെ മാർത്തയുടെ വയറിനുള്ളിലെ ആന്തരാവയവങ്ങൾ ചിതറി കിടപ്പുണ്ടായിരുന്നു.. രക്തത്തിൽ കുതിർന്ന വൻ ചെറുകുടലുകൾ ആ ബെഡിൽ കെട്ടുപിണഞ്ഞു കിടക്കുന്നതു കണ്ട് സാഹിബിന് ഓക്കാനം വന്നെന്ന് തോന്നുന്നു.. വാ പൊത്തികൊണ്ട് അയാളവിടെ കുനിഞ്ഞിരുന്നപ്പോൾ ഞാൻ ആ റൂമിന്റെ മൂലയിൽ ഇരിക്കുന്ന ബക്കറ്റിന്റെ അരികിലേക്ക് നീങ്ങി.."

ആ വലിയ ബക്കറ്റിന്റെ മൂടിതുറന്നതും കൊഴുത്ത രക്തത്തിന്റെ രൂക്ഷഗന്ധം എന്റെ മൂക്കിലേക്ക് ഇരച്ചുകയറി..  

" അതേ, മാർത്തയുടെ ശരീരത്തിലെ നെഞ്ചിന് താഴേക്കുള്ള ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ആ ബക്കറ്റിനുള്ളിൽ കുത്തിനിറച്ചിരിക്കുകയായിരുന്നു.. "

#########################

 മാർത്തയുടെ മൃതദേഹം നേരിട്ടു കണ്ടതിനു ശേഷം സത്യത്തിൽ മാനസികമായി ഞാനാകെ തളർന്നിരുന്നു..അതുകൊണ്ട് തന്നെ മറ്റാരെയും അഭിമുഖീകരിക്കാതിരിക്കാൻ മൊബൈൽ സ്വിച്ഓഫ്‌ ചെയ്തതിന് ശേഷം ഞാൻ വീട്ടിൽ തന്നെ ഒതുങ്ങികൂടി..  

ഭർത്താവ് മുൻപേ മരിച്ചുപോയ മാർത്തക്ക് സ്വന്തമെന്ന് പറയാൻ ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ...ഈ അടുത്തായി അവരും മരണപെട്ടിരുന്നു.. അങ്ങനെയാണ് മകളുടെ മകനെന്ന് പറയപ്പെടുന്ന അലോഷിയെ മാർത്ത എന്റെ വീട്ടിൽ നിർത്തിയത്..മകളുടെ മരണശേഷം മാർത്ത ഒറ്റക്കാണ് ആ വീട്ടിൽ കഴിഞ്ഞുവന്നിരുന്നത്..  അതുകൊണ്ട് തന്നെ മരണാനന്തര ചടങ്ങുകൾ എല്ലാം സാഹിബിന്റെ മേൽനോട്ടത്തിലാണ് നടന്നത്, ഒപ്പം അലോഷിയും ഉണ്ടായിരുന്നു...

 പിറ്റേന്ന് പോസ്റ്റുമാർട്ടം കഴിഞ്ഞ മർത്തായുടെ മൃതദേഹം അവരുടെ ഇടവക പള്ളിസെമിത്തേരിയിൽ സംസ്കരിച്ചതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് സാഹിബ് അലോഷിയെയും കൂട്ടി വീട്ടിൽ തിരിച്ചെത്തുമ്പോൾ ഞാൻ ഓഫിസിൽ ഗഹനമായ ചിന്തയിൽ പൂണ്ടിരിക്കുകയായിരുന്നു..

 ആരെയും ശ്രദ്ധിക്കാതെ വീട്ടിലേക്ക് കയറിപ്പോകുന്ന അലോഷിയുടെ മുഖത്തേക്ക് ഞാനൊന്ന് പാളി നോക്കി.. സ്വന്തം മുത്തശ്ശി മരിച്ചതിലുള്ള സങ്കടമോ, മനോവേദനയോ അവനിൽ ഞാൻ കണ്ടില്ല.. ഒരുതരം നിസ്സംഗതയായിരുന്നു അലോഷിയുടെ മുഖത്തു നിറഞ്ഞു നിന്നിരുന്നത്..

 " ഡാർവിൻ,  ഇനിയെന്താണ് നമ്മളുടെ അടുത്ത പ്ലാൻ..? " സാഹിബിന്റെ ആ ചോദ്യം കേട്ടിട്ടും മറുപടി നൽകാതെ ഞാൻ ശൂന്യതയിലേക്ക് കണ്ണോടിച്ചു മൗനം ഭജിച്ചു.. 

" ഓക്കേ, ഡാർവിൻ നിങ്ങൾക്കിപ്പോൾ വിശ്രമമാണ് ആവശ്യം.., തത്കാലം റസ്റ്റ്‌ എടുക്കൂ.. നമുക്ക് പിന്നീട് സംസാരിക്കാം.. " അത്രയും പറഞ്ഞുകൊണ്ട്  ഓഫിസിൽനിന്ന് ഇറങ്ങിയ സാഹിബ് ഒരു നിമിഷം നിന്നു.. 

" ഡോക്ടർ എമിലി എന്നെ വിളിച്ചിരുന്നു ഡാർവിൻ, അവർക്ക് നിങ്ങളെയൊന്നു കാണണം എന്ന് പറയുന്നു.. ഞാൻ എന്താണ് പറയേണ്ടത്..? "

 "അവരോട് വരാൻ പറയൂ സാഹിബ്.. " കസേരയിലേക്ക് ചാരി കിടന്നുകൊണ്ട് ഞാനത് പറയുമ്പോൾ കയ്യിലുള്ള മൊബൈൽ ഫോൺ റിങ് ചെയ്യുന്നതറിഞ് സ്‌ക്രീനിൽ ശ്രദ്ധിച്ചപ്പോൾ സർക്കിൾ ഇൻസ്‌പെക്ടർ ജയരാജിന്റെ പേര് അവിടെ തെളിഞ്ഞു കണ്ടു.. 

ഓഫീസിന്റെ വാതിൽപ്പടിയിൽ എന്നെ നോക്കി നിൽക്കുന്ന സാഹിബിനോട് പോയിക്കൊള്ളുവാൻ കൈ ഉയർത്തി കാണിച്ചതിന് ശേഷമാണ് ഞാൻ ci ജയരാജിന്റെ ഫോൺ കാൾ അറ്റൻഡ് ചെയ്തത്..

 " ഡാർവിൻ എങ്ങിനെ പോകുന്നു കാര്യങ്ങൾ..? " ci ജയരാജിന്റെ ഫോൺവഴിയുള്ള കുശലാന്വേഷണം കേട്ട്  എനിക്കെന്തോ അസ്വസ്ഥത തോന്നി.. 

" ഓഫീസർ താങ്കൾ കാര്യത്തിലേക്ക് കടന്നോളു, എന്താണ് ഇപ്പോൾ വിളിക്കുവാനുള്ള കാരണം..? " മനസ്സിൽ ഉരുണ്ടുകയറിയ അസ്വസ്ഥതകൾ വാക്കുകളിലൂടെ ഞാൻ അദ്ദേഹത്തെ അറിയിച്ചു..

 "മിസ്റ്റർ ഡാർവിൻ ഞാൻ താങ്കളെ വിളിച്ചത് പ്രധാനപെട്ട ചിലകാര്യങ്ങൾ അറിയിക്കുവാനാണ്.. ഒരാഴ്ച്ചമുൻപ് സുദേവ് എന്ന ആറുവയസ്സുകാരന്റെ മൃതദേഹം താങ്കളുടെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്, അതുപോലെതന്നെ രണ്ട് ദിവസം മുൻപേ നടന്ന മാർത്ത എന്ന മധ്യവയസ്കയുടെ മൃതദേഹവും താങ്കളാണ് ആദ്യം കണ്ടത്... "

" അതുകൊണ്ട്..?  താങ്കൾ എന്താണ് പറഞ്ഞുവരുന്നത് ഓഫിസർ..? " ci ജയരാജ് സംസാരിച്ചു തീരുന്നതിനു മുൻപേ ഞാൻ ഇടയിൽ കയറി..

 "താങ്കളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യാൻ മുകളിൽ നിന്ന് പ്രെഷർ വരുന്നുണ്ട് ഡാർവിൻ.. " അത് പറയുമ്പോൾ ജയരാജിന്റെ ശബ്ദം അല്പം പതറിയത് പോലെ തോന്നി..

 " താങ്കൾക്ക് എന്നെ ചോദ്യം ചെയ്യണം എന്നാണെങ്കിൽ തീർച്ചയായും ഞാൻ സഹകരിക്കാൻ തയ്യാറാണ് ഓഫീസർ.. പക്ഷെ അതിന് കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ടോ?  നിയമം കുറച്ചൊക്കെ എനിക്കുമറിയാം മിസ്റ്റർ ജയരാജ്‌.. "

 " ഡാർവിൻ താങ്കളെന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു, ഈ കൊലപാതകങ്ങൾക്ക് പിന്നിൽ താങ്കളല്ല എന്നാണ് എന്റെ നിഗമനം.. മാത്രവുമല്ല ഞങ്ങൾ കുറ്റവാളിയെ വൈകാതെ കണ്ടുപിടിക്കുകയും ചെയ്യും.. ഡിപ്പാർട്ടുമെന്റിൽ നടക്കുന്ന ഞാനറിഞ്ഞ കാര്യങ്ങൾ താങ്കളെ ധരിപ്പിച്ചു എന്നുമാത്രം.., പിന്നെ മർത്തയുടെ പോസ്റ്റ്‌മാർട്ടം റിപ്പോർട്ട്‌ ഇന്ന് രാവിലെ കിട്ടിയിരുന്നു.. അതിൽ പറയുന്നത്... " ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞ സർക്കിൾ ഇൻസ്‌പെക്ടർ ജയരാജ്‌ പെട്ടന്ന് തന്റെ വാക്കുകൾ ഒന്ന് നിർത്തി.. 

" എന്താണ് ഓഫിസർ, എന്താണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത്..? " ഞാൻ ജിജ്ഞാസയോടെ ചോദിച്ചു..

 "മരണകാരണം മാർത്തയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകൾ തന്നെയാണ്.. പക്ഷെ, മരണത്തിന് മുൻപേ മാർത്ത എന്ന മധ്യവയസ്ക ലൈംഗികമായി പീഡിപ്പിക്കപെട്ടിട്ടുണ്ട്.., പക്ഷെ മനുഷ്യനല്ല, ഒരു നായയാണ് അത് ചെയ്തിരിക്കുന്നത്..മാർത്തയുടെ ഗുഹ്യഭാഗത്തുനിന്നും ഒരു നായയുടെ ബീജത്തിന്റെ അംശം ലഭിച്ചിട്ടുണ്ട്,മാത്രമല്ല അവരുടെ കഴുത്തിന് പിറകിൽ നായയുടെ പല്ലുകൾ  ആഴ്ന്നിറങ്ങിയതുമൂലം ഉണ്ടായ വലിയൊരു മുറിപ്പാടും കണ്ടെത്തിയിട്ടുണ്ട് .. "

 Ci ജയരാജിൽ നിന്നും അവിശ്വസനീയമായ ആ വാക്കുകൾ കേട്ട് മറുത്തൊന്നും പറയാതെ ഞാൻ തളർന്നിരിക്കുമ്പോൾ ഫോണിലൂടെ അദ്ദേഹത്തിന്റെ ശബ്ദം തുടർന്നു കേൾക്കുന്നുണ്ടായിരുന്നു...

 "ഈ കേസുകളിൽ ഇതുവരെയുള്ള അന്വേഷത്തിൽ നിന്നും ഞാൻ മനസിലാക്കിയത് അതിവിചിത്രമായ സ്വഭാവരീതികളുള്ള ആ കൊലപാതകിയുടെ അടുത്ത ലക്ഷ്യം താങ്കളാകാനാണ് സാധ്യത.. അതുകൊണ്ട് തന്നെ താങ്കൾ വളരെയധികം ശ്രദ്ധിക്കുക.. ഇത്‌ ഡാർവിനോടുള്ള അടുപ്പത്തിന്റെ പേരിൽ പറയുന്നതാണ്.. " സർക്കിൾ ഇൻസ്‌പെക്ടർ ജയരാജ് ആ ഫോൺ കാൾ അവസാനിപ്പിച്ചപ്പോൾ നെറ്റിയിൽ കൈ കൊടുത്തുകൊണ്ട് തളർന്ന  മനസോടെ ഞാൻ കസേരയിലേക്ക് ചാഞ്ഞിരുന്നു പോയി.. 

'എന്തൊരു വിചിത്രവും ക്രൂരവുമാണിത്.. ആ ചെകുത്താൻ എന്തൊരു നീചനാണ്.. ആറു വയസ്സുള്ള പിഞ്ചു കുഞ്ഞിനേയും, മധ്യവയസ്കയായ സ്ത്രീയേയും നായയെ കൊണ്ട് ലൈംഗികമായി പീഡിപ്പിച്ചു അതിൽ ആനന്ദം കണ്ടെത്തുകയും, അതിന് ശേഷം അവരെ നിഷ്ട്ടൂരമായി കൊന്നു തള്ളുകയും ചെയ്യുന്ന ആ അക്രമിയെ അതിന് പ്രേരിപ്പിക്കുന്ന ഘടകം എന്താകും..? മാർത്തയെ അയാൾ മരണപെടുത്താനുള്ള  കാരണംഎന്തായിരിക്കും..? സർക്കിൾ ഇൻസ്‌പെക്ടർ ജയരാജ്‌ പറഞ്ഞ ഓരോ വാക്കുകളും എന്റെ ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങി കേട്ടു.. 

അത് ചിന്തിച്ചുകൊണ്ടിരിക്കെ പെട്ടെന്നൊരു കാര്യം എന്റെ മനസ്സിലേക്ക് ഓടിയെത്തി.. അന്ന് മാർത്തയുടെ വീട്ടിലേക്ക് പോകുന്നകാര്യം ഞങ്ങളല്ലാതെ മറ്റാരും അറിയരുതെന്ന് സാഹിബിനോട് തലേദിവസം പ്രത്യേകമായി പറഞ്ഞിരുന്നതാണ്.. പക്ഷെ സാഹിബും ഞാനും അവിടെ എത്തുന്നതിനു മുൻപേ അക്രമി മാർത്തയുടെ വീട്ടിൽ എത്തി അവരെ വകവരുത്തി.., അതെങ്ങനെ സംഭവിച്ചു..? എന്റെ സംശയങ്ങൾ കറങ്ങി തിരിഞ്ഞെത്തിയത് ഒരേയൊരു പേരിലായിരുന്നു... 

സാഹിബ്.. !!!  അദ്ദേഹത്തിന് ഇതിലെന്തെങ്കിലും പങ്കുണ്ടോ..?  കൂടെനിന്ന് ചതിക്കുകയായിരുന്നോ അയാൾ..? 

ജീവിതത്തിൽ ആദ്യമായിട്ടാണ് ഇതുപോലെ അസാധാരണമായ സംഭവങ്ങൾ നേരിടേണ്ടി വരുന്നത്.. അതുകൊണ്ടായിരിക്കണം മനസ്സും ശരീരവും ആകെ തളന്നുപോയി.. ആരെ വിശ്വസിക്കണം, ആരോട് കാര്യങ്ങൾ ഷെയർ ചെയ്യണം എന്നറിയാതെ നിൽക്കുമ്പോഴാണ് മൊബൈലിൽ എമിലിയുടെ ഫോൺ കാൾ വരുന്നത്.. ഓഫിസിൽ നിന്ന് സാവധാനം പുറത്തേക്ക് നടക്കുന്നതിനിടക്കാന് ആ ഫോൺ കാൾ ഞാൻ അറ്റൻഡ് ചെയ്തത്... 

" ഡാർവിൻ, നീ സുഖമായിരിക്കുന്നോ..? " മൊബൈൽ ചെവിയിൽ വെച്ചതും എമിലിയുടെ ശബ്ദം അതിലൂടെ ഒഴുകിയിറങ്ങി.. 

" ഹമ്.. സുഖമായിരിക്കുന്നു എമിലി.. "  അത് പറയുമ്പോൾ എന്റെ ശബ്ദം അല്പം പതറിയിരുന്നു.. 

" മാനസികമായി നീയാകെ തളർന്നിരിക്കുകയാണെന്ന്  സാഹിബ് എന്നോട് സൂചിപ്പിച്ചിരുന്നു ..എങ്കിലും ചോദിക്കാതെ വയ്യ.., നിന്റെ കേസ് അന്വേഷണത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടോ ഡാർവിൻ..? 

എമിലിയുടെ ആ ചോദ്യം കേട്ട് ഒന്ന് മടിച്ചെങ്കിലും അതുവരെ നടന്നതെല്ലാം ഞാൻ അവരോട് തുറന്നു പറഞ്ഞു കൂട്ടത്തിൽ ഇൻസ്‌പെക്ടർ ജയരാജ്‌ അല്പം മുൻപേ പറഞ്ഞ കാര്യങ്ങളും ഞാൻ എമിലിയെ ധരിപ്പിച്ചു.. 

നിശബ്ദമായി എല്ലാം കേട്ടതിനു ശേഷം എമിലി സംസാരിച്ചു തുടങ്ങി..  " ഇതൊരു കുഴപ്പം പിടിച്ച കേസ് ആണല്ലോ ഡാർവിൻ..?  ഇതുപോലെ നീചകൃത്യങ്ങൾ ചെയ്യുന്ന ഒരു കൊലയാളിയെ കുറിച്ച് ആദ്യമായാണ് ഞാൻ കേൾക്കുന്നത്.., ആ സർക്കിൾ ഇൻസ്‌പെക്‌ടർ പറഞ്ഞതുപോലെ കൊലയാളിയുടെ അടുത്ത ലക്ഷ്യം നിങ്ങൾ ആണെങ്കിൽ അത്യധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു.."

"ഹമ് " അതിന് മറുപടി ഞാനൊരു മൂളലിൽ ഒതുക്കി.. 

" അലോഷി ഇപ്പോഴും വീട്ടിലുണ്ടോ ഡാർവിൻ..? "  

" ഉവ്വ്‌, സാഹിബ് അവനെ ഇന്ന് ഇവിടേക്ക് കൂട്ടികൊണ്ട് വന്നു.. " ഞാനത് നിസ്സംഗതയോടെ പറഞ്ഞു.. 

" ഡാർവിൻ അലോഷിയെ ഒന്ന് സൂക്ഷിക്കൂ.. പിന്നെ സാഹിബിനേയും.. " എമിലി താഴ്ന്ന ശബ്ദത്തിൽ അത് പറയുമ്പോൾ ഞാൻ ആശ്ചര്യം പൂണ്ടു.. ഇവൾ ശരിക്കും ഒരു ഡിക്റ്ററ്റീവ് ആവേണ്ടതാണ്.. 

"ശരി ഡാർവിൻ, നാളെ ഞാൻ അങ്ങോട്ട്‌ വരാം.. എന്നിട്ട് നമുക്ക് നേരിൽ സംസാരിക്കാം.. "   എമിലിയോട് മൊബൈലിലുള്ള സംസാരം അവസാനിപ്പിച്ചപ്പോഴാണ് ഓഫീസ് അടക്കാൻ മറന്ന കാര്യം പെട്ടന്ന് ഓർമ്മയിൽ  വന്നത്..  

ഓഫിസിന്റെ ഡോർ ലോക്ക് ചെയ്യുന്നതിനിടെ പെട്ടെന്ന് പിറകിൽ നിന്നൊരു മുരൾച്ച കേട്ട് പിൻതിരിഞ്ഞു നോക്കിയപ്പോൾ ഞാനാ ഞെട്ടിക്കുന്ന കാഴ്ച്ചകണ്ടു..

 'കറുത്ത നിറത്തിലുള്ള ഒരു കൂറ്റൻ നായ അതിന്റെ കൂർത്ത തേറ്റപല്ലുകൾ പുറത്തുകാണുന്ന വിധം വാ തുറന്ന് പിടിച്ചു എന്നെ നോക്കി ക്രൂരതയോടെ മുരണ്ടുകൊണ്ട് എന്റെ തൊട്ട് പിറകിൽ നിൽക്കുന്നു.. '

                                                 (തുടരും)
 7

ഓഫിസിന്റെ ഡോർ ലോക്ക് ചെയ്യുന്നതിനിടെ പെട്ടെന്ന് പിറകിൽ നിന്നൊരു മുരൾച്ച കേട്ട് പിൻതിരിഞ്ഞു നോക്കിയപ്പോൾ ഞാനാ ഞെട്ടിക്കുന്ന കാഴ്ച്ചകണ്ടു..

 കറുത്ത നിറത്തിലുള്ള ഒരു കൂറ്റൻ നായ അതിന്റെ കൂർത്ത തേറ്റപല്ലുകൾ പുറത്തുകാണുന്ന വിധം വാ തുറന്ന് പിടിച്ചു എന്നെ നോക്കി ക്രൂരതയോടെ മുരണ്ടുകൊണ്ട് എന്റെ തൊട്ട് പിറകിൽ നിൽക്കുന്നു.. 

 #########################

ആ ജന്തുവിന്റെ ക്രൗര്യത നിറഞ്ഞ മുഖവും പുറത്തേക്ക് നീണ്ടു നിൽക്കുന്ന വലിയ തേറ്റപല്ലുകളും കണ്ട് ശ്വാസമെടുക്കാൻ പോലും കഴിയാതെ ഞാൻ ഓഫീസിന്റെ വാതിലിനോട് ചേർന്ന് കുറച്ചുനേരം അങ്ങിനെ നിന്നുപോയി.. 

എത്ര നേരമെന്നറിയാതെ  ശ്വാസം നിലച്ചുള്ള ആ നില്പ് അങ്ങിനെ തുടരുമ്പോൾ വീടിന്റെ മതിൽ കെട്ടിന് പുറത്തുനിന്നും വിചിത്രമായ ഈണത്തോടെയുള്ള ഒരു ചൂളംവിളി അന്തരീക്ഷത്തിൽ മുഴങ്ങി കേട്ടു.. ആ ശബ്ദം കേട്ട മാത്രയിൽ എനിക്ക് മുൻപിൽ നിന്നിരുന്ന ആ കൂറ്റൻ നായ ചെവിവട്ടം പിടിച്ചുകൊണ്ടു ആ ശബ്ദം ശ്രദ്ധിക്കുന്നത് ഞാനറിഞ്ഞു.. എന്തോ ആജ്ഞ ആ ശബ്ദത്തിൽ കലർന്നവണ്ണമായിരുന്നു ആ നായയുടെ പിന്നീടുള്ള പ്രവർത്തി.. എനിക്ക് തൊട്ടുമുൻപിലായി എന്നെ  തുറിച്ചു നോക്കികൊണ്ടിരുന്ന ആ ജീവി പതിയെ പിന്തിരിഞ്ഞു നടക്കുന്നത് കണ്ട് ആ ചൂളം വിളി കേൾക്കുന്ന ഭാഗത്തേക്ക്‌ എത്തിനോക്കുവാൻ ഞാനൊന്ന് ശ്രമിച്ചുനോക്കി.. പക്ഷെ വലിയ മതിൽകെട്ട് എന്റെ കാഴ്ചയെ മറച്ചു.., ആ ക്രൂരമൃഗത്തെ പിന്തുടർന്ന് പോകുവാനും ഞാൻ പെട്ടെന്നൊന്ന് മടിച്ചു.. അതിന്റെ കൂർത്തു നിൽക്കുന്ന തേറ്റ പല്ലുകൾ എന്നെ ഒരു നിമിഷത്തേക്ക് വല്ലാതെ ഭയപ്പെടുത്തിയിരുന്നു എന്നതാണ് സത്യം..

 കിടപ്പറയിൽ പ്രത്യേകമായി സൂക്ഷിച്ചിരിക്കുന്ന റിവോൾവറിനെ കുറിച്ച് ഞാൻ പെട്ടന്ന് മനസ്സിലോർത്തു.. കുഴപ്പം പിടിച്ച ഏതെങ്കിലും അന്വേഷണങ്ങൾക്ക് സഹായകരമായേക്കും എന്ന ചിന്തയിൽ തരപ്പെടുത്തിയ ലൈസൻസുള്ള എന്റെ ഒരേയൊരു ആയുധമായിരുന്നു ആ റിവോൾവർ.. പക്ഷെ വീട്ടിനുള്ളിലെ മുറിയിലേക്ക് കയറി അതെടുത്തു പുറത്തിറങ്ങുമ്പോഴേക്കും പുറത്തെ തെരുവിൽ നിന്ന്  ചൂളംവിളിച്ചവൻ അപ്രത്യക്ഷനാകും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു.. അല്ലെങ്കിലും അയാളെ പെട്ടെന്ന് കണ്ടുപിടിക്കാമെന്ന വ്യാമോഹം എന്റെ മനസ്സിൽ നിന്നും മാഞ്ഞുതുടങ്ങിയിരുന്നു..

 വീട്ടിലേക്ക് കയറുമ്പോൾ എന്റെ കണ്ണുകൾ അലോഷിയെ അവിടമാകെ പരതി, പക്ഷെ അവന്റെയൊരു അനക്കം പോലും എവിടെയും കണ്ടില്ല.. ഒരുപക്ഷെ അലോഷിക്ക് ഈ ലോകത്ത് സ്വന്തമെന്ന് പറയാനുണ്ടായ ഒരേയൊരാളായ മാർത്തയുടെ വിയോഗം അവനെ മാനസികമായി തളർത്തിയിട്ടുണ്ടാകാം.. രക്തബന്ധങ്ങൾ എന്നെന്നേക്കുമായി നഷ്ട്ടപെടുമ്പോൾ മനസ്സിനുണ്ടാകുന്ന വേദന എത്രത്തോളം വലുതാണെന്ന് മറ്റാരേക്കാളും എനിക്ക് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ അലോഷിയെ ഞാൻ അവന്റെ വഴിക്ക് വിട്ടു..

അന്ന് വൈകിട്ടത്തേക്ക് ഞങ്ങൾക്ക് രണ്ടുപേർക്കുമുള്ള ചപ്പാത്തിക്കുള്ള മാവ് കിച്ചണിൽ കയറി കുഴച്ചുകൊണ്ടിരിക്കെ ഞാൻ മാർത്തയെ ഓർത്തുപോയി.. അവരുണ്ടായിരുന്നപ്പോൾ ഭക്ഷണത്തെ കുറിച്ചോ, വീട് വൃത്തിയാക്കുന്നതിനെ കുറിച്ചോ ചിന്തിക്കേണ്ടി വന്നിരുന്നില്ല.. എന്റെ ഭക്ഷണശീലം അനുസരിച്ചുള്ള വിഭവങ്ങൾ അതാത് സമയങ്ങളിൽ ഊണ് മേശയിൽ തയ്യാറാവുമായിരുന്നു.. ശരിക്കും പറഞ്ഞാൽ ഈ  വീട്ടിലെ ഒരു അംഗത്തെ പോലെയായിരുന്നു മാർത്ത.. പണത്തിന്റെ കാര്യത്തിൽ മാത്രം അവർക്ക് ആർത്തി കൂടുതലുള്ളതായി പലപ്പോഴും അനുഭവപ്പെട്ടിരുന്നു.. പക്ഷെ ഞാനത് അറിഞ്ഞതായി ഭവിച്ചിരുന്നില്ല..

അന്ന് ഓഫീസിൽ വെച്ച് പണം ഒന്നും വേണ്ട എന്നുള്ള മാർത്തയുടെ ആ മറുപടി എന്നെ ആശ്ചര്യപെടുത്തിയിരുന്നു.. കാരണം അവർ എന്റെ കയ്യിൽ നിന്നും പണം കൂടുതലായി ചോദിച്ചു വാങ്ങുക മാത്രമായിരുന്നു അത്രനാളും ചെയ്തുകൊണ്ടിരുന്നത്..

 ചപ്പാത്തി ചുട്ടെടുത്തു ഫ്രിഡ്ജിൽ ഉണ്ടായിരുന്ന കറി ചൂടാക്കി ഊണ് മേശയിൽ കൊണ്ട് വെച്ചതിനുശേഷം ഒന്ന് കുളിച്ചു ഫ്രഷ് ആയി ഡൈനിങ് റൂമിലേക്ക് വീണ്ടും വന്നപ്പോളും അലോഷിയെ അവിടെങ്ങും കണ്ടില്ല.. അവന്റെ റൂമിൽ ചെന്ന് പുതച്ചു മൂടി കിടന്നിരുന്ന അലോഷിയെ ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോൾ മറുത്തൊന്നും പറയാതെ എന്റെ വാക്കുകൾ അനുസരിച്ചുകൊണ്ട്  അവൻ എനിക്കൊപ്പം ഇരുന്ന് ചപ്പാത്തി സുഭിക്ഷമായി കഴിക്കുന്നത് കണ്ട് ഞാൻ ഉള്ളുകൊണ്ടൊന്നു സന്തോഷിച്ചു.. 

' മുത്തശ്ശി മരിച്ച വിഷമം മാറിവരുന്നുണ്ട് ഇവന്.. '

 ഭക്ഷണം കഴിച്ചതിനു ശേഷം ബെഡ്റൂമിലേക്ക് കയറുമ്പോൾ അലോഷിയെ കുറിച്ച് മുൻപ് എനിക്ക് തോന്നിയിരുന്ന സംശയങ്ങളെല്ലാം അസ്ഥാനത്തായിരുന്നു എന്ന് തോന്നി.. അല്ലെങ്കിലും 25 വയസ്സ് പ്രായമുള്ള അലോഷിക്ക് ഇതുപോലുള്ള ക്രൂരകൃത്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ആ സമയത്തു ഞാൻ വിശ്വസിച്ചിരുന്നില്ല..

 ബെഡിൽ ഇരുന്ന് എമിലിയുടെയും,  സർക്കിൾ ഇൻസ്‌പെക്ടർ ജയരാജിന്റെയും വാക്കുകൾ ഞാൻ വീണ്ടും വീണ്ടും ഓർത്തു നോക്കി.. അക്രമിയുടെ അടുത്ത ലക്ഷ്യം ഞാനാകാനാണ് വഴി എന്നാണ് ci ജയരാജ് അദ്ദേഹത്തിന്റെ ഇത്ര നാളത്തെ അനുഭവ സമ്പത്ത് വെച്ച് പറഞ്ഞിരിക്കുന്നത്.. സാഹിബിനേയും അലോഷിയെയും ശ്രദ്ധിക്കാനാണ് എമിലിയുടെ ഉപദേശം..  അലോഷിയെ  പ്രതിസ്ഥാനത്തു നിന്നും മാറ്റി നിർത്തി ചിന്തിച്ചാൽ എന്റെ കാര്യങ്ങളെല്ലാം അറിയുന്ന ഒരേയൊരാൾ സാഹിബാണ്...പക്ഷെ അദ്ദേഹത്തിന് മാർത്തയോട് കൊല ചെയ്യാൻ മാത്രമുള്ള വിരോധം തോന്നേണ്ട കാര്യമെന്ത്..?  മാർത്ത ഈ വീട്ടിലുണ്ടായിരുന്ന അവസാന നിമിഷം വരെ സാഹിബ് അവരോട് സൗമ്യമായാണ് പെരുമാറിയിട്ടുള്ളത്.. മാത്രവുമല്ല മർത്തയുടെ മൃതദേഹം കാണുന്നത് വരെ സാഹിബ് എന്റെ കൂടെ തന്നെയുണ്ടായിരുന്നു.. അതുകൊണ്ട് തന്നെ അദ്ദേഹം ഈ കൊടും ക്രൂരതക്ക് കൂട്ട് നിന്നു എന്ന് വിശ്വസിക്കാൻ എനിക്കെന്തോ പ്രയാസം തോന്നി..

 അൽപനേരം അങ്ങനെ ഓരോന്നും ചിന്തിച്ചിരിക്കെ പെട്ടന്ന് പുറത്തു അന്തരീക്ഷത്തിൽ  ഒരുകൂട്ടം നായകളുടെ ഭീകരമായുള്ള കുര മുഴങ്ങികേട്ടു... വിചിത്രമായ ഒരു ചൂളംകുത്തൽ ശബ്ദം അതിനിടയിൽ മുഴങ്ങി കേൾക്കുന്നുണ്ടോ..?  ജനൽ പാളിക്കരുകിൽ നിന്ന് ഞാൻ ചെവി വട്ടംപിടിച്ചു... അതിനിടയിൽ ci ജയരാജ്‌ പറഞ്ഞ ഒരു വാക്ക് മനസ്സിലേക്ക് ഓടിയെത്തി.. 
'മാർത്തയുടെ മുതുകിൽ ഒരു നായയുടെ കൂർത്ത തേറ്റപല്ല്  ആഴത്തിൽ പതിഞ്ഞ മുറിപ്പാടുകൾ ഉണ്ടായിരുന്നു.. !

 പെട്ടെന്നാണ് ഞാൻ ഇരിക്കുന്ന ബെഡ്റൂമിലെ  വാതിൽ പിടി പതിയെ തിരിയുന്നത് ശ്രദ്ധയിൽ പെട്ടത്.. ആരോ അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ട്.. ഒരു നിമിഷം കൊണ്ട് മേശയിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന റിവോൾവറിലേക്ക് കൈ എത്തിക്കുമ്പോഴേക്കും വാതിൽ തുറന്ന് അവൻ അകത്തേക്ക് കയറിയിരുന്നു...

 അലോഷി..! 

അവനായിരുന്നു അത്.. 

കയ്യിൽ ഒരുഗ്ലാസ് പാലുമായി അലോഷി റൂമിലേക്ക് കയറിയത് കണ്ട് ഞാൻ റിവോൾവർ സൂക്ഷിച്ചിരിക്കുന്ന മേശവലിപ്പ് താക്കോൽ ഉപയോഗിച്ച് ലോക്ക് ചെയ്തു..

 " അലോഷി, എന്താണിത്.. അനുവാദം ചോദിച്ചിട്ട് വേണ്ടേ അകത്തേക്ക് വരാൻ..? "  അവനോടുള്ള എന്റെ ചോദ്യം അല്പം പരുഷമായിരുന്നു.. 

" ഞാൻ.. ഞാനീ പാല് തരുന്നതിന് വേണ്ടി.. " അലോഷി വിക്കി വിക്കി അത് പറഞ്ഞു.. 

" ശരി, ആ ഗ്ലാസ് മേശപ്പുറത്തു വെച്ചിട്ട് പോയി കിടന്നുറങ്ങു.. " ഞാനത് പറഞ്ഞപ്പോൾ മറിച്ചൊന്നും പറയാതെ അലോഷി മുറിയിൽ നിന്നും ഇറങ്ങിപോകുന്നതും നോക്കികൊണ്ട് ഞാൻ ആ ഗ്ലാസിലെ ഇളം ചൂടുള്ള പാൽ വലിച്ചു കുടിച്ചു..

 ' എമിലി നല്ലൊരു പെൺകുട്ടിയാണ്, കാണാനും മിടുക്കി.. ഇത്രയും അവോയ്ഡ് ചെയ്തിട്ടും അവൾ വീണ്ടും വീണ്ടും തന്നോട് അടുക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ സത്യത്തിൽ എമിലിയോട് സഹതാപം തോന്നാറുണ്ട് ഇടക്ക്.. ഈ സ്വവർഗ്ഗരതി ഇല്ലായിരുന്നു എങ്കിൽ തീർച്ചയായും എമിലിയെ തന്റെ ജീവിതപങ്കാളിയാക്കുമായിരുന്നു.. ' ഒരു ദീർഘ നിശ്വാസത്തോടെ അതോർത്തുകൊണ്ടിരിക്കെ കണ്ണുകൾ അടഞ്ഞു മയക്കം എന്നെ പിടികൂടിതുടങ്ങി..

 " വലിയ കൂറ്റൻ പട്ടികൾ,..!!
 അവ കൂട്ടമായി വീടിനു ചുറ്റുമായി അലഞ്ഞു തിരിഞ്ഞു നടക്കുന്നു.. കാതടപ്പിക്കുന്ന ശബ്ദത്തിൽ ഗർജ്ജിക്കുന്നു... അവയിൽ ചിലത് വീടിനുള്ളിലേക്ക് കയറുകയും പാതി തുറന്ന് കിടക്കുന്ന ബെഡ്റൂമിന്റെ വാതിലിലൂടെ നൂണ്ട്കയറി  എന്റെ കിടക്കക്ക് ചുറ്റിനുമായി നിൽക്കുന്നു.. 

ആരാണ്.. ആരാണ് എന്റെ ശരീരത്തിൽ സ്പർശിക്കുന്നത്..?  എന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി എന്റെ ശരീരത്തെ നഗ്നമാക്കുന്നത്..?  നാഭിചുഴിയിലും നെഞ്ചിലും ചെവികൾക്കിടയിലും മുഖമുരുമ്മുന്ന ഈ രൂപം ആരാണ്..?  മനുഷ്യനാണോ ഇത്?  അതോ ചുറ്റും കൂടിനിൽക്കുന്ന നായ്ക്കളിൽ ഒന്നോ..?  ഈശ്വരാ.., എനിക്കെന്തുകൊണ്ട് ഈ രൂപത്തെ തള്ളിമാറ്റാൻ കഴിയുന്നില്ല.. എന്റെ കൈകാലുകൾ തളർന്നുപോയോ..?

 ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഒരു സ്വപ്നമാവണേ എന്ന് കരുതി കണ്ണ് തുറക്കുമ്പോൾ പൂർണ്ണ നഗ്നമാക്കപെട്ട തന്റെ ശരീരത്തിലേക്ക് കിതപ്പോടെ അമരുന്ന അ രൂപത്തെ വ്യക്തമായി കണ്ടു.. അലോഷി.., അവനായിരുന്നു അത്.. റൂമിലെ ബെഡിനു ചുറ്റിനും കൂറ്റൻ നായകൾ എന്നെ ക്രൂരതയോടെ നോക്കി കുത്തിയിരിക്കുന്നു..അരക്കെട്ടിൽ അമർത്തി ചുംബിക്കുന്ന അലോഷിയെ കുതറിമാറ്റാനായി കൈകൾ ചലിക്കുന്നില്ല എന്ന് അറിഞ്ഞപ്പോഴാണ് അല്പം മുൻപേ കണ്ടത് സ്വപ്നമായിരുന്നില്ല എന്ന് മനസിലാക്കിയത്.. '

 "പെട്ടെന്ന്  ഇരുളിൽ നിൽക്കുന്ന നായ്ക്കൾക്കിടയിൽ ഒരു മനുഷ്യരൂപം അവ്യക്തമായി മിന്നിമാഞ്ഞു... ആ രൂപത്തിന് സാഹിബിന്റെ മുഖച്ഛായ ഉണ്ടായിരുന്നു.. !"

"ദൈവമേ.. സാഹിബും അലോഷിയും ചേർന്നായിരുന്നോ ഇതെല്ലാം ചെയ്തു കൂട്ടിയത്.. " കൂടെ നിർത്തിയവർ കൂട്ടു കൂടി ചതിച്ചതോർത്തു ചങ്ക് ഇടറിക്കൊണ്ട് ഇരുളിൽ മറഞ്ഞിരിക്കുന്ന ആ രുപത്തെ നോക്കി ഞാൻ അലറി വിളിച്ചു.. 

" സാഹിബ്.. "   എന്റെ ശബ്ദം ആ മുറിയിൽ പ്രതിധ്വനിക്കുന്നതിനിടയിൽ എവിടെനിന്നോ  മറ്റൊരു നേർത്ത ചൂളം വിളികൂടി എന്റെ ചെവിയിൽ മുഴങ്ങികേട്ടു... 

                                                           (തുടരും)
 8

 "പെട്ടെന്ന്  ഇരുളിൽ നിൽക്കുന്ന നായ്ക്കൾക്കിടയിൽ ഒരു മനുഷ്യരൂപം അവ്യക്തമായി മിന്നിമാഞ്ഞു... ആ രൂപത്തിന് സാഹിബിന്റെ മുഖച്ഛായ ഉണ്ടായിരുന്നു.. !"

"ദൈവമേ.. സാഹിബും അലോഷിയും ചേർന്നായിരുന്നോ ഇതെല്ലാം ചെയ്തു കൂട്ടിയത്.. " കൂടെ നിർത്തിയവർ കൂട്ടു കൂടി ചതിച്ചതോർത്തു ചങ്ക് ഇടറിക്കൊണ്ട് ഇരുളിൽ മറഞ്ഞിരിക്കുന്ന ആ രുപത്തെ നോക്കി ഞാൻ അലറി വിളിച്ചു.. 

" സാഹിബ്.. "   എന്റെ ശബ്ദം ആ മുറിയിൽ പ്രതിധ്വനിക്കുന്നതിനിടയിൽ എവിടെനിന്നോ  മറ്റൊരു നേർത്ത ചൂളം വിളികൂടി എന്റെ ചെവിയിൽ മുഴങ്ങികേട്ടു...

 വിചിത്രമായ ഈണത്തിലുള്ള ആ ചൂളം വിളി കേട്ടപ്പോഴാകണം ഞാൻ കിടക്കുന്ന കട്ടിലിനു ചുറ്റിനുമായി നിൽക്കുന്ന നായകൾ തല മുകളിലേക്ക് പൊക്കിപിടിച്ചു കൂട്ടമായി ഓരിയിടാൻ ആരംഭിച്ചു.. പണ്ടെന്നോ കണ്ടുമറന്ന പ്രേത സിനിമയിലെ ഒരു രംഗം പോലെ തോന്നി എനിക്കത്..

ആ ചൂളം വിളിയുടെ ലഹരിയിലാകണം എന്റെ ശരീരത്തിൽ മുഖംകൊണ്ടും വിരലുകൾ കൊണ്ടും പരതികൊണ്ടിരുന്ന അലോഷി തന്റെ പ്രവർത്തനങ്ങൾ ധൃതഗതി യിലാക്കി.. അവന്റെ പല്ലുകൊണ്ടുള്ള കടിയേറ്റ് ശരീരത്തിന്റെ പലഭാഗങ്ങളിൽ നിന്നും രക്തം കിനിയുന്നത് പോലെ തോന്നി എനിക്ക്.. സ്വവർഗരതി ഇഷ്ടപെടുന്ന ഒരാളായിട്ടുപോലും എനിക്ക് ആ നിമിഷം എന്റെ ശരീരത്തിൽ നിന്ന് അലോഷിയെ കുടഞ്ഞെറിയണം എന്ന് തോന്നി..

 പക്ഷെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും എന്റെ കൈ കാലുകളോ ശരീരമോ എനിക്ക് അനക്കാൻ പോലും കഴിഞ്ഞില്ല....അവ തളർന്നു തന്നെ കിടന്നു...

ഒരു മൃഗത്തെ പോലെ മുക്രയിട്ട് കൊണ്ടുള്ള അലോഷിയുടെ പീഡനങ്ങൾ ശരീരത്തിൽ ഏറ്റുവാങ്ങി തളർന്നു കിടക്കവേ മേശപ്പുറത്തിരുന്ന ഒഴിഞ്ഞ പാൽഗ്ലാസ്സിലേക്ക് എന്റെ നോട്ടം പതിച്ചു...

 എന്റെ ശരീരത്തെ ഇതുപോലെ തളർത്തി കിടത്തുവാൻ വേണ്ടി ആ പാലിൽ അലോഷി എന്തെങ്കിലും ചേർത്തിട്ടുണ്ടാകും.. ഇതെല്ലാം സാഹിബിന്റെ നിർദ്ദേശ പ്രകാരമായിരിക്കും... 

ഇരുട്ടിൽ ചുറ്റിനും ഇരിക്കുന്ന നായ്ക്കളുടെ ഇടയിൽ എന്റെ കണ്ണുകൾ സാഹിബിനെ തിരഞ്ഞു.. പക്ഷെ നായകളുടെ ഇടയിൽ ആ ഇരുണ്ട രൂപം എനിക്ക് വ്യക്തമായി കാണുവാൻ കഴിഞ്ഞിരുന്നില്ല.. പക്ഷെ ചലനമില്ലാതെയിരിക്കുന്ന ആ രൂപം സാഹിബിന്റെതാണെന്ന് എനിക്ക് ഉറപ്പായിരുന്നു..

 എമിലി പറഞ്ഞതുപോലെ സാഹിബിനേയും അലോഷിയെയും ഒന്ന് ശ്രദ്ധിച്ചിരുന്നു എങ്കിൽ തനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു.. സ്വന്തം സഹോദരനെ കരുതിയിരുന്നവർ ഇപ്രകാരം ചതിച്ചതോർത്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിതുടങ്ങി..

 അല്പനേരത്തിനു ശേഷം ആവേശം കെട്ടടങ്ങിയപ്പോൾ അലോഷി കിതച്ചുകൊണ്ട് എന്റെ ശരീരത്തിൽ നിന്നും അടർന്നു മാറി..ഞാൻ കിടന്നിരുന്ന ബെഡിൽ നിന്നും എഴുന്നേറ്റുനിന്ന് റൂമിലെ ലൈറ്റിന്റെ സ്വിച്ചിൽ അലോഷി വിരലമർത്തിയപ്പോൾ മുറിയിൽ പ്രകാശം തെളിഞ്ഞു...

 ആദ്യം തന്നെ ഞാൻ നോക്കിയത് അലോഷി എന്ത് ചെയ്യുന്നു എന്നതായിരുന്നു.. പൂർണ്ണ നഗ്നനായി നിൽക്കുന്ന അലോഷി തനിക്ക് ചുറ്റിനും നിൽക്കുന്ന നായകളെ വാത്സല്യപൂർവം തലോടുന്നു, അവയുടെ മുഖത്തു അമർത്തി ചുംബിക്കുന്നു.. ആ കാഴ്ച്ചകണ്ട് ഞാൻ വെറുപ്പോടെ മുഖം വെട്ടിച്ചു...

 അപ്പോഴാണ് ബെഡിന്റെ ഇപ്പുറത്തെ ആ ഭീകരമായ കാഴ്ച്ചകണ്ടത്... 

'അഞ്ചോ ആറോ നായ്കളുടെ ഇടയിൽ സാഹിബ് നിൽപ്പുണ്ടായിരുന്നു.. സത്യത്തിൽ അയാൾ നിൽക്കുകയല്ലായിരുന്നു., മുട്ടുകാല് കുത്തി കൈപ്പത്തികൾ തറയിൽ ചേർത്തു വെച്ച് പൂർണ്ണ നഗ്നനായി ഒരു നാൽക്കാലിയെപോലെ ആയിരുന്നു സാഹിബിന്റെ നിൽപ്പ്.. '

 ഒന്നുകൂടെ ശ്രദ്ധിച്ചു നോക്കിയപ്പോൾ ശബ്ദം പുറത്തു വരാതിരിക്കാനായിരിക്കണം സാഹിബിന്റെ വായിൽ എന്തോ കുത്തിതിരുകിയിരുന്നു.. അദ്ദേഹത്തിന്റെ തലമുടിയും കൺപിരികവും മുഴുവനായും വടിച്ചു കളഞ്ഞിരുന്നു...ഒരു കറുത്ത തുണി നീളത്തിൽ ചുരുട്ടി നാൽകാലിയെ പോലെ നിൽക്കുന്ന സാഹിബിന്റെ പുറം ഭാഗത്തോട് ചേർത്ത് വെച്ച് കെട്ടിയിരുന്നു..അതൊരു വാല് പോലെ സാഹിബിന്റെ പിറകിലേക്ക് നീണ്ടു കിടക്കുന്നുണ്ടായിരുന്നു..  

 'പെട്ടെന്നുള്ള കാഴ്ച്ചയിൽ ഒരുകൂട്ടം നായകൾക്കിടയിൽ മറ്റൊരു വലിയ നായയെ പോലെ നിർത്തിയിരിക്കുകയായിരുന്നു സാഹിബ് എന്ന ആ മധ്യവയസ്കനെ.. '

''ദൈവമേ, സാഹിബ് അല്ലേ അപ്പോൾ ഇതിന്റെയെല്ലാം പിറകിൽ..? എന്റെ ഊഹങ്ങൾ എല്ലാം തെറ്റുകയാണല്ലോ.. '' അത് മനസ്സിൽ ചിന്തിച്ചു കൊണ്ടിരിക്കെ ചുറ്റിനും നിന്നിരുന്ന നായ്ക്കളെ വാത്സല്യപൂർവ്വം തലോടി കൊണ്ടിരുന്ന അലോഷി പെട്ടന്ന് എണീറ്റ് സാഹിബിനെ ഒന്ന് നോക്കിയതിനു ശേഷം ആ മുറി വിട്ട് പുറത്തേക്ക് ഇറങ്ങിപോകുന്നത് ഞാൻ ശ്രദ്ധിച്ചു..

 കൈകാലുകൾ അനക്കാൻ വയ്യാതെ ബെഡിൽ തളർന്നു കിടന്നിരുന്ന ഞാൻ സാഹിബിന്റെ ദയനീയ അവസ്ഥ കണ്ട് ഉറക്കെ അലറികരഞ്ഞു...,എന്റെ അലർച്ച കേട്ടിട്ടാവണം സാഹിബ് എന്തോ പറയാനായി ശ്രമിക്കുന്നുണ്ടായിരുന്നു.. പക്ഷെ വായിൽ തിരുകി കയറ്റിയിരിക്കുന്ന വസ്തുക്കൾ മൂലമാകണം അദ്ദേഹത്തിന്റെ ശബ്ദം ഒരു കുഞ്ഞു മൂളൽ പോലെയാണ് പുറത്തേക്ക്  വന്നത്..

 " എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും ഇതുപോലെ ക്രൂരമായി ദ്രോഹിക്കുന്ന ആ അക്രമി ആരാണ്..?  അലോഷിക്ക് ഒരിക്കലും ഇതൊന്നും ഒറ്റക്ക് ചെയ്യാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.. മാത്രമല്ല അലോഷി അൽപ്പം മുൻപേ എനിക്കൊപ്പം ഈ റൂമിൽ ഉണ്ടായിരുന്നപ്പോൾ പുറത്ത് എവിടെ നിന്നോ ആ ചൂളംവിളി കേട്ടിരുന്നു.. അതിൽ മതിമറന്നാണ് ഈ നായകൾ ഒരുമിച്ചു ഓലിയിട്ടതും അലോഷി ഒരു ഭ്രാന്തനെപോലെ പ്രവർത്തിച്ചതും..? സാഹിബിനെ ഈ രൂപത്തിൽ ഇവിടെ എത്തിച്ചിരിക്കുന്നത് എന്തിനാണ്..?  ആ ഭ്രാന്തൻ കൊലയാളിയുടെ അടുത്ത പ്രവർത്തി എന്തായിരിക്കുമെന്ന് ഊഹിക്കാൻ പോലും എനിക്ക് സാധിച്ചില്ല...'

 അൽപനേരം കൊണ്ട് അതെല്ലാം ചിന്തിച്ചു കൂട്ടുന്നതിനിടയിൽ പുറത്തുനിന്നു ഒരു കാൽപെരുമാറ്റം കേൾക്കുന്നതറിഞ്ഞു ഞാൻ ബെഡ്റൂമിന്റെ വാതിലിലേക്ക് തലയെത്തിച്ചു നോക്കി..

 കറുത്ത നിറത്തിലുള്ള ഒരു കൂറ്റൻ നായ ക്രൗര്യത നിറഞ്ഞ മുഖത്തോടു കൂടി തലയുയർത്തി പിടിച്ചുകൊണ്ട് ആ റൂമിലേക്ക് കയറി വന്നപ്പോൾ ഞാനൊന്ന് ഞെട്ടി വിറച്ചു.. 

' ഇത്..!!  ഈ ജീവിയല്ലേ ഇന്നലെ വൈകീട്ട് ഓഫിസിന്റെ അരികിൽ വെച്ച് എന്നെ ആക്രമിക്കാൻ തുനിഞ്ഞത്.., അതെ ഇത് അവൻ തന്നെ, അതേ കറുത്ത നിറം.. പുറത്തേക്ക് തള്ളിനക്കുന്ന കൂർത്ത തേറ്റപല്ലുകൾ.., കണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന ആ നോട്ടം... ഹോ..' 

ഭീതികൊണ്ട് ഞാൻ നടുങ്ങി വിറക്കുമ്പോൾ ആ ഭീകരൻ നായയുടെ പിറകെ മറ്റൊരു രൂപം കൂടി   റൂമിലേക്ക് കയറിവന്നു... 

 മുറിയിലേക്ക് കയറിയപാടെ ബെഡിന്റെ തൊട്ടടുത്തുള്ള കസേരയിൽ അമർന്നിരുന്നു ആ രൂപത്തെ ഞാൻ തറച്ചു നോക്കി.. 

എന്റെ മാത്രമല്ല, ആ മുറിയിലുണ്ടായിരുന്ന എല്ലാ നായകളുടേയും നോട്ടം ആ രൂപത്തിലേക്കായിരുന്നു.. ആ മുഖത്തു നിന്നും വരുന്ന എന്തോ ആജ്ഞക്ക് വേണ്ടി അവറ്റകൾ കാത്തിരിക്കുന്നത് പോലെ തോന്നി...

 കസേരയിൽ അമർന്നിരിക്കുന്ന ആ രൂപത്തിന്റെ ശരീരഭാഗങ്ങൾ ഒന്നുപോലും വെളിയിൽ കണ്ടിരുന്നില്ല.. ഒരു മുഖംമൂടി ഉപയോഗിച്ച് മുഖം മുഴുവനായി മറക്കുകയും ഫുൾസ്ലീവ് ഷർട്ട്‌ ധരിച്ച ആ രൂപത്തിന്റെ കൈകളിൽ കറുത്ത കയ്യുറയും ഉണ്ടായിരുന്നു...

 " എടാ നാശം പിടിച്ചവനെ.., നിനക്കെന്താണ് വേണ്ടത്..?  എന്തിനാണ് നീ ഞങ്ങളെ ഇതുപോലെ ഉപദ്രവിക്കുന്നത്..? "  അലറിക്കൊണ്ടുള്ള എന്റെ ചോദ്യങ്ങൾക്ക് അയാൾ ശ്രദ്ധിക്കുകകൂടി ചെയ്യാതെ തനിക്കരികിൽ നിൽക്കുന്ന ആ വലിയ കറുത്ത നായയുടെ വയറിന്റെ അടിയിലേക്ക് കയ്യെത്തിച്ചു പിടിച്ചു അതിന്റെ ലിംഗത്തിൽ ചെറുതായി തടവുന്ന അയാളുടെ പ്രവർത്തി കണ്ട് പെട്ടെന്ന് ഞാൻ അപകടം മണത്തു...

മുഖംമൂടി ധാരിയുടെ കൈചലനങ്ങൾ അവസാനിച്ചപ്പോൾ ആ കറുത്ത ഭീകരജീവി തല ഉയർത്തി പിടിച്ച് ഭീകരമായി മുരണ്ടുകൊണ്ട് സാഹിബിന്റെ അരികിലേക്ക്  നീങ്ങുന്നത് ഞാൻ ഒരു ഞെട്ടലോടെ കണ്ടു.. ആ ജന്തുവിന്റെ വരവ്കണ്ടിട്ടാവണം മുറിയിലുണ്ടായിരുന്ന മറ്റു നായകളെല്ലാം ഒരു മൂലയിലേക്ക് ഒതുങ്ങി നിൽക്കുന്നുണ്ടായിരുന്നു, അവന് വഴിമാറി കൊടുക്കാനെന്നോണം.. 

മുട്ടുകാലുകളും കൈകളും തറയോട് ചേർത്ത് പൂർണ്ണ നഗ്നനായി നിർത്തിയിരിക്കുന്ന സാഹിബിന്റെ മുൻപിൽ വന്നു നിന്ന ആ കൂറ്റൻ നായ രോമങ്ങളെല്ലാം വടിച്ചു മാറിയിരിക്കുന്ന അദ്ദേഹത്തിന്റെ തലയിലും, മുഖത്തും നാവു നീട്ടി നക്കുവാൻ തുടങ്ങി..ഇതെല്ലാം സഹിച്ചു ആ മധ്യവസ്കന്റെ ശരീരം ആലില പോലെ വിറക്കുന്നത് കണ്ട് ഞാനൊന്ന് കണ്ണടച്ചു പിടിച്ചു.. 

ആ പ്രവർത്തി അൽപനേരം തുടർന്നതിനു ശേഷം സാഹിബിന്റെ പിറകിലേക്ക് നടന്ന് നാൽക്കാലിയെ പോലെ കുനിഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ ചുമലിലേക്ക് ആ ഭീകരജന്തു തന്റെ കൂർത്ത നഖങ്ങൾ നിറഞ്ഞ നീളമേറിയ കൈകൾ കയറ്റിവെക്കുമ്പോൾ വികാരം കൊണ്ടായിരിക്കണം ആ പിശാച് അമർത്തി മുരളുന്നുണ്ടായിരുന്നു.. 

പിന്നീടുള്ള കാഴ്ചകൾ കാണുവാനുള്ള മനക്കരുത്തില്ലാത്തതിനാൽ ഞാൻ തല മറുഭാഗത്തേക്ക് വെട്ടിക്കുമ്പോൾ സാഹിബിന്റെ പിടച്ചിലും ഞെരക്കവും അന്തരീക്ഷത്തിൽ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.. 

ഇടക്കെപ്പോഴോ കണ്ണ് തുറന്നപ്പോൾ അറപ്പിക്കുന്ന മറ്റൊരു സംഗതിയും ഞാൻ കാണേണ്ടി വന്നു.. സാഹിബിനെ ആ മൃഗം പീഡിപ്പിക്കുന്ന പ്രാകൃതമായ കാഴ്ച്ച ആസ്വദിച്ചു കൊണ്ട് എനിക്ക് മുൻപിൽ കസേരയിൽ ഇരിക്കുന്ന മുഖം മൂടി ധരിച്ച ആ മനുഷ്യൻ സ്വയംഭോഗം ചെയ്യന്നത് കണ്ട് ഞാൻ അറപ്പോടെ മുഖം തലയണയിലേക്ക് പൂഴ്ത്തി വെച്ചു....

എത്രനേരം അങ്ങനെ കിടന്നുവെന്ന് അറിയില്ല.. പെട്ടെന്ന് ചെവിയിൽ സാഹിബിന്റെ ദയനീയമായ ഞെരക്കം പതിഞ്ഞു.. കണ്ണ് തുറന്ന് നോക്കുമ്പോൾ ആ കറുത്ത നായ സാഹിബിന്റെ മുതുകിലേക്ക് പല്ലുകൾ ആഴ്ത്തി കടിച്ചു പിടിച്ചിരിക്കുകയാണ്.. പ്രാണ വേദനയിൽ സാഹിബ് പല്ലിയെ പോലെ പിടയുന്നുണ്ടായിരുന്നു.. പെട്ടെന്ന് അപ്പുറത്ത് കസേരയിൽ ഇരുന്നിരുന്ന ആ മനുഷ്യൻ ഒന്ന് നീട്ടി ചൂളംവിളിച്ചതും മൂലയിൽ ഒതുങ്ങി നിന്നിരുന്ന നായകളെല്ലാം സാഹിബിന്റെ നേരെ ചാടിവീണു....

രക്തത്തിൽ കുതിർന്ന മനുഷ്യ മാംസം ആ ക്രൂരജന്തുക്കൾ പച്ചക്ക് കടിച്ചു വലിച്ചു പറിക്കുമ്പോൾ ഒരു നിമിഷം സാഹിബിന്റെ നോട്ടം എന്റെ മുഖത്തു പതിഞ്ഞു.. അസഹ്യമായ വേദനകൊണ്ട് ആ മുഖം വലിഞ്ഞു മുറുകിയിരുന്നു.. അടുത്ത നിമിഷം ഒരു നായ അദ്ദേഹത്തിന്റെ മുഖം കടിച്ചു പറിക്കുന്നത് എന്റെ കണ്ണിൽ ഇരുട്ട് കയറി.., 

ബോധം നശിക്കുന്നതിന് മുൻപേ ഞാൻ ആ കാഴ്ച്ച കണ്ടു.. 

' കസേരയിൽ എനിക്ക് അഭിമുഖമായി ഇരുന്നിരുന്ന മുഖംമൂടി ധരിച്ച ആ രൂപം അവിടെനിന്നും എഴുന്നേറ്റ് കട്ടിലിൽ തളർന്നു കിടക്കുന്ന എന്റെ അടുത്തേക്ക് പതിയെ നീങ്ങുന്നു.. '

                                                          ( തുടരും )
9

രക്തത്തിൽ കുതിർന്ന മനുഷ്യ മാംസം ആ ക്രൂരജന്തുക്കൾ പച്ചക്ക് കടിച്ചു വലിച്ചു പറിക്കുമ്പോൾ ഒരു നിമിഷം സാഹിബിന്റെ നോട്ടം എന്റെ മുഖത്തു പതിഞ്ഞു.. അസഹ്യമായ വേദനകൊണ്ട് ആ മുഖം വലിഞ്ഞു മുറുകിയിരുന്നു.. അടുത്ത നിമിഷം ഒരു നായ അദ്ദേഹത്തിന്റെ മുഖം കടിച്ചു പറിക്കുന്നത് എന്റെ കണ്ണിൽ ഇരുട്ട് കയറി.., 

ബോധം നശിക്കുന്നതിന് മുൻപേ ഞാൻ ആ കാഴ്ച്ച കണ്ടു.. 

' കസേരയിൽ എനിക്ക് അഭിമുഖമായി ഇരുന്നിരുന്ന മുഖംമൂടി ധരിച്ച ആ രൂപം അവിടെനിന്നും എഴുന്നേറ്റ് കട്ടിലിൽ തളർന്നു കിടക്കുന്ന എന്റെ അടുത്തേക്ക് പതിയെ നീങ്ങുന്നു.. '

##############################

 അല്പനേരത്തിന് ശേഷം ആയാസപ്പെട്ട് കണ്ണ് തുറന്നപ്പോൾ എന്നെയും തുറിച്ചു നോക്കികൊണ്ട് ആ മുഖംമൂടി മനുഷ്യൻ കിടക്കയിൽ എനിക്കരികിലായി ഇരിക്കുന്നത് കണ്ടു.. 

'ഈശ്വരാ, മരണം എന്റെ തൊട്ടടുത്ത് ഇരിപ്പുണ്ട്.. ഈ നശിച്ചവൻ എന്തിനാണ് എന്നോടും എനിക്ക് പ്രിയപെട്ടവരോടും ഇതുപോലെ പകപോക്കുന്നത്..?  ഇയാൾ ആരാണ്..? എങ്ങനെയായിരിക്കും ഈ മുഖംമൂടിധാരി എന്നെ കൊല്ലുന്നത്..? ' ഇത്രയും കാര്യങ്ങൾ ഞാൻ മനസ്സിൽ ചിന്തിക്കുമ്പോൾ  അയാൾ തന്റെ മുഖം എനിക്ക് അഭിമുഖമായി കൊണ്ടു വന്നിരുന്നു.. 

" നിനക്ക് എന്റെ മുഖം കാണുവാൻ ആഗ്രഹമില്ലേ ഡാർവിൻ..? " 

അയാളുടെ ആ ചിലമ്പിച്ച ശബ്ദത്തിലുള്ള ചോദ്യം കേട്ടപ്പോൾ അതിന് മറുപടി പറയാതെ മുഖം മൂടി ധരിച്ച ആ മുഖത്തേക്ക് ഉറ്റുനോക്കി.. എനിക്കറിയാമായിരുന്നു അവസാനമായി ആയാൽ ആ മുഖം എനിക്കുമുന്നിൽ വെളിപ്പെടുത്തും എന്ന്.. 

എന്റെ ഊഹം തെറ്റിയില്ല, എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അയാൾ തന്റെ മുഖംമറച്ചിരിക്കുന്ന ആവരണം അഴിച്ചുമാറ്റി...

 ഞാനൊരു അമ്പരപ്പോടെ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. നരച്ച മുടിയിഴകളും താടിരോമങ്ങളും നിറഞ്ഞ അയാളുടെ മുഖം കണ്ടാൽ ഒറ്റ നോട്ടത്തിൽ 50 വയസ്സിനടുത്തു പ്രായം തോന്നിക്കുന്നുണ്ടായിരുന്നു... പക്ഷെ ആ മുഖം എനിക്ക് അപരിചിതമായിരുന്നു..എന്റെ ഓർമ്മയിൽ ഇതുവരെ ഇയാളെ ഞാൻ കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല.. ആരാണ് ഈ മധ്യവയസ്‌കൻ..?

 "ഡാർവിൻ എന്നെ കുറിച്ച് നീ കൂടുതൽ ആലോചിച്ചു തല പുകയേണ്ടതില്ല,.. കാര്യങ്ങളെല്ലാം ഞാൻ വൈകാതെ വിശദീകരിച്ചു തരാം.. ഇപ്പോൾ നിനക്ക് സന്തോഷം പകരുന്ന കാര്യമാണ് ഞാൻ ഇവിടെ ചെയ്യാൻ പോകുന്നത്.. " അത് പറഞ്ഞുകൊണ്ട് അയാൾ പോക്കെറ്റിൽ നിന്നും ഒരു ടാബ്‌ലെറ്റ് എടുത്ത് കവർ പൊളിച്ചു വായിലേക്കിട്ടു.. താഴെ കിടക്കുന്ന ആ ട്ടാബ്‌ലെറ്റിന്റെ കവർ വയാഗ്രയുടേതാണെന്ന് ഞാൻ തിരിച്ചറിയുന്നതിനിടയിൽ അയാൾ ധരിച്ചിരുന്ന ഡ്രസ്സ്‌ ഊരിമാറ്റി സ്വയം നഗ്നനാവുകയായിരുന്നു..

 ഊരിമാറ്റിയ കുപ്പായത്തിന്റെ ഇടയിൽ നിന്ന് മൂർച്ചയേറിയ ഒരു കഠാര കൈപ്പിടിയിൽ ഒതുക്കികൊണ്ട് ആ മനുഷ്യൻ ഞാൻ തളർന്നു കിടക്കുന്ന ബെഡിൽ വന്നിരുന്ന് എന്റെ മുഖത്തിന് നേരെ മുഖം ചേർത്തു പിടിച്ചു.. അയാളുടെ നാവ് എന്റെ കവിളുകളിൽ സ്പർശിക്കുന്നതറിഞ്ഞു അറപ്പോടെ കണ്ണുകളിൽ അടച്ചു പിടിച്ചപ്പോൾ പിരികത്തിന് താഴെ കൺപോളയുടെ തൊട്ടുമുകളിലായി കഠാര തുമ്പിന്റെ സ്പർശം അറിഞ്ഞു.. 

"ഡാർവിൻ, ഇനി നീ കണ്ണടക്കാൻ പാടില്ല.. ഇവിടെ നടക്കുന്നതെല്ലാം നീ കണ്ണ് തുറന്നു പിടിച്ചു കാണണം കേട്ടോ.. " അത്രയും പറഞ്ഞുകൊണ്ട്   ഒരു മുന്നറിയിപ്പെന്നോണം അയാൾ എന്റെ ഇടത്തെ കൺപോളയുടെ മുകളിൽ ആ മൂർച്ചയേറിയ കഠാരകൊണ്ട് ഒന്ന് വരഞ്ഞു..

 കൺപോളയുടെ മുകളിലെ തൊലി പൊട്ടിയടർന്ന് അവിടെനിന്ന് രക്തം കണ്ണിലേക്ക് ഇറ്റിറ്റായി വീഴുന്നത് കണ്ട് ആസ്വദിച്ചുകൊണ്ട് അയാൾ ഒരു പേര് ഉറക്കെ  ശബ്‌ദിക്കുന്നുണ്ടായിരുന്നു.

" അലോഷി.. "

 അല്പനേരത്തിനകം അലോഷി അലോഷി ആ മുറിയിലേക്ക് കടന്നു വന്നു.. കുറച്ച് നേരം മുൻപ് ഇവിടെനിന്നും ഇറങ്ങി പോയതുപോലെ ശരീരത്തിൽ വസ്ത്രങ്ങൾ ഒന്നുമില്ലാതെയാണ് അവൻ വീണ്ടും കയറി വന്നിരിക്കുന്നത്, സത്യത്തിൽ താൻ നഗ്നൻ ആണെന്ന ബോധം അലോഷിക്ക് ഇല്ലാത്തതുപോലെയായിരുന്നു അവന്റെ ചെയ്തികൾ..

 ആ റൂമിൽ എനിക്കൊപ്പം ആ വയസ്സനെ കണ്ടതും അലോഷിയുടെ മുഖം വിടരുന്നതും, അവൻ സന്തോഷവാനാകുന്നതും ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.. ബെഡിൽ ഞാൻ കിടക്കുന്നത് ഒട്ടും ശ്രദ്ധിക്കാതെ എനിക്കരുകിൽ പൂർണ്ണ നഗ്നനായി നിൽക്കുന്ന ആ മധ്യവയസ്കനെ അലോഷി വാരിപുണരുന്നുണ്ടായിരുന്നു..അയാളുടെ കഴുത്തിലും മുഖത്തും നരച്ച രോമങ്ങൾ നിറഞ്ഞ നെഞ്ചിലുമെല്ലാം അവൻ അമർത്തി ചുംബിക്കുമ്പോൾ വികൃതമായ ഒരു പുഞ്ചിരിയോടെ അയാൾ എന്നെ നോക്കി..

ആ കാഴ്ച്ച കണ്ടു നിക്കാനാകാതെ അറപ്പോടും വെറുപ്പോടും കൂടി ഞാൻ കണ്ണുകൾ അടക്കാൻ ശ്രമിക്കുമ്പോൾ ചിലമ്പിച്ച ആ ശബ്ദം ഉയർന്നു.. 

" ഡാർവിൻ, നീ കണ്ണുകൾ അടക്കരുത്.. അവ തുറന്ന് പിടിച്ചു ഈ കാഴ്ച്ച നീ കാണണം.. ഇല്ലെങ്കിൽ.. " അത്രയും പറഞ്ഞുകൊണ്ട്  കയ്യിലിരുന്ന കഠാര എന്റെ അരക്കെട്ടിൽ വെച്ചുകൊണ്ട് അയാൾ വർദ്ധിച്ച വികാരത്തോടെ അലോഷിയെ അമർത്തി ചുംബിച്ചു കൊണ്ട് അവന്റെ അരകെട്ടിലൂടെ കൈ വിരലുകൾ ഓടിക്കുമ്പോൾ കണ്ണടക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലാതെ അതെല്ലാം കണ്ട് ഞാൻ ബെഡിൽ തളർന്നു കിടന്നു..

ഏകദേശം പത്തു മിനിറ്റോളം നീണ്ട സീൽക്കാരങ്ങൾക്കും മുരൾച്ചകൾക്കും ഒടുവിൽ വികാരം കെട്ടടങ്ങിയപ്പോൾ വിയർപ്പിൽ കുതിർന്ന ഒരു ശരീരം തറയിലേക്ക് ഊർന്നു വീണു.. അത് അലോഷിയായിരുന്നു.. വയാഗ്ര നൽകിയ കരുത്തു കൊണ്ടാകാം അയാൾക്കപ്പോഴും യാതൊരു ക്ഷീണവും കണ്ടില്ല.. 

നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് ഇടതുകൈ കൊണ്ട് തൂത്തെറിഞ്ഞു കൊണ്ട് താഴെ തറയിൽ തളർന്നു കിടക്കുന്ന അലോഷിയുടെ മുഖത്തു കാൽ വിരലുകൾ അമർത്തി കൊണ്ട് അയാൾ ചോദിച്ചു.. 

"എന്താടാ, തളർന്നു പോയോ നീ "

ആ ചോദ്യത്തിന് ഉത്തരം നൽകാതെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അലോഷി അയാളുടെ കാൽ വിരലുകളിൽ ഓരോന്നിലും മാറി മാറി വികാര വായ്‌പോടുകൂടി ചുംബിക്കുന്നത് ഞാൻ ഒരു മരവിപ്പോടെ നോക്കി നിന്നു.. 

" ശരി, ഇവിടെ നിന്നും പുറത്തു പോകൂ അലോഷി.. "

ആ ആജ്ഞകേട്ട് അത് കേട്ട് അലോഷി തറയിൽ നിന്ന് എഴുന്നേൽക്കാൻ തുനിഞ്ഞപ്പോൾ അയാൾ കാല് നീട്ടി തടഞ്ഞുകൊണ്ട് എനിക്ക് മനസ്സിലാകാത്ത എന്തോ ആംഗ്യം അവനെ കാണിക്കുന്നുണ്ടായിരുന്നു.

ആ സൂചന മനസ്സിലാക്കിയിട്ടാകണം മുട്ടുകാലും കൈയ്യും തറയിൽ കുത്തി ഒരു നായയെ പോലെ ഇഴഞ്ഞുകൊണ്ട് അലോഷി ആ മുറിക്കു പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ അയാളൊന്ന് ഊറി ചിരിച്ചുകൊണ്ട് എനിക്ക് നേരെ തിരിഞ്ഞു.. 

"ഡാർവിൻ നിനക്കൊരു ഡിക്റ്ററ്റീവ് ആവാനുള്ള യാതൊരു കഴിവുകളുമില്ല എന്ന് എനിക്കറിയാം,..പണംകൊണ്ട് മാത്രം നീ നേടിയതാണ് പ്രൈവറ്റ് ഡിക്റ്ററ്റീവ് ഡാർവിൻ ഗംഗ എന്ന പേര്. ശരിയല്ലേ..? " പുച്ഛ ഭാവം നിറഞ്ഞുള്ള അയാളുടെ ചോദ്യത്തിന് ഞാൻ മനഃപൂർവം മറുപടി നൽകിയില്ല.. 

" ഞാനത് എങ്ങനെ മനസിലാക്കി എന്ന് നിനക്ക് അറിയേണ്ടേ ഡാർവിൻ..?  നിന്റെ ഈ വീടിൽ നിന്ന് കഷ്ട്ടിച്ചു ഒരു കിലോമീറ്റർ അപ്പുറത്തുള്ള സുദേവ് എന്ന ആറു വയസ്സുകാരനെ തട്ടികൊണ്ട് പോയി പിറ്റേന്ന് അവനെ കൊന്ന് ആ മൃതദേഹം നിന്റെ ഈ വീടിന് മുൻപിൽ ഞാൻ ഉപേക്ഷിച്ചത് നിന്നിലെ കുറ്റാന്വേഷകൻ എന്നെ കണ്ടുപിടിക്കുമോ എന്ന് അറിയാൻ വേണ്ടിയായിരുന്നു.. പക്ഷെ നിന്റെ അന്വേഷണം എങ്ങുമെത്താത്തത് കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു ഡാർവിൻ നീയൊരു വിഡ്ഢിയായ ഡിക്റ്ററ്റീവ് ആണെന്ന്.., പക്ഷെ മാർത്ത എന്ന കിഴവിയെ തപ്പി നീ അവരുടെ വീട്ടിൽ ചെന്നിരുന്നു എന്നറിഞ്ഞപ്പോൾ സത്യത്തിൽ ഞാൻ അതിശയിച്ചു പോയി...എങ്കിലും നീയൊരു മികച്ച കുറ്റാന്വേഷകനല്ല ഡാർവിൻ, നിനക്ക് പറ്റിയതല്ല ഈ തൊഴിൽ, ഇതുപോലെ ആണുങ്ങളുടെ ശരീരത്തിന്റെ ചൂടുപറ്റി കിടക്കലാണ് നിനക്ക് പറ്റിയ ഏർപ്പാട്.. "

അതും പറഞ്ഞ് ഉദ്ധരിച്ചു നിൽക്കുന്ന ലിംഗത്തിൽ തലോടിക്കൊണ്ട് ആ നശിച്ചവൻ ബെഡിൽ പൂർണ്ണനഗ്നമായി കിടക്കുന്ന എന്റെ ശരീരത്തെ ആയാസപ്പെട്ട് കമിഴ്ത്തി കിടത്താൻ ശ്രമിക്കുന്നതറിഞ്ഞപ്പോൾ ഞാൻ കുതറി മാറാൻ ശ്രമിച്ചു.. പക്ഷെ തളർന്നു കിടക്കുന്ന എന്റെ ശരീത്തെ നിയന്ത്രിക്കുവാൻ തളർച്ചയില്ലാത്ത എന്റെ തലച്ചോറിന് കഴിഞ്ഞില്ല.. 

 മിനിട്ടുകൾക്കകം അയാൾ ആ കാര്യത്തിൽ വിജയിച്ചു.. കമിഴ്ത്തിയിട്ടിരിക്കുന്ന എന്റെ നഗ്നമായ തുടകളിൽ അയാളുടെ കൈവിരലുകൾ ഒരു അട്ടയെപോലെ പരത്തുന്നതറിഞ്ഞപ്പോൾ നിസ്സഹായതയോടെ അതിലുപരി വെറുപ്പോടെ ഞാൻ പല്ലുകൾ ഞെരിച്ചമർത്തി... 

' ഇതെന്താണ് ഇവിടെയൊരു വലിയ പാട്..? " തുടയിലെ ഒരു പ്രത്യേക ഭാഗത്തു ചൂണ്ടുവിരൽ അമർത്തി പിടിച്ചുകൊണ്ട് അയാൾ അത് ചോദിച്ചപ്പോൾ ഞാൻ ശ്രദ്ധിച്ചത് ആ ശബ്ദമായിരുന്നു.. 

'എവിടെയെങ്കിലും എന്നെങ്കിലും കേട്ട് പരിചയമുണ്ടോ ഈ ശബ്ദം..?  ഇല്ല ഈ ശബ്ദവും ഈ രൂപവും ജീവിതത്തിൽ ആദ്യമായാണ് കാണുന്നതും കേൾക്കുന്നതും.. '

"ചോദിച്ചത് കേട്ടില്ലേ, ഇവിടെ എങ്ങിനെയാണ് ഈ വലിയ പാട്‌ വന്നത്..? " ഇത്തവണ അയാളുടെ ചോദ്യം അൽപ്പം പരുഷമായിരുന്നു...

" അത്.., ചെറുപ്പത്തിൽ പപ്പയുടെ വളർത്തുനായ എന്നെ ആക്രമിച്ചു, അതിന്റെ പല്ല് തറഞ്ഞ പാടാണ് അത്.. " ഞാനത് വിക്കി വിക്കി പറഞ്ഞപ്പൊൾ അയാൾ ആ മാഞ്ഞു പോകാത്ത മുറിപ്പാടിൽ പതിയെ വിരൽ ഓടിക്കുന്നുണ്ടായിരുന്നു..

 "എന്നിട്ട് ആ നായ്ക്കെന്തു സംഭവിച്ചു..? "

"പപ്പ അതിനെ കൊന്നു.. "

"ഹമ്.. അതുകൊണ്ടാണോ ഡാർവിൻ നിനക്ക് നായയെ ഇഷ്ടമല്ലാത്തത്..? " ആ ചോദ്യം കേട്ട്, എന്റെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഇയാൾ എങ്ങനെ മനസിലാക്കി എന്നോർത്ത് ഞാൻ അമ്പരന്നുകിടക്കുമ്പോൾ അയാൾ ആ കലപഴക്കമെത്തിയ മുറിപ്പാടിൽ അമർത്തി ചുംബിക്കുകയായിരുന്നു.. 

                                                  (തുടരും )
  അവസാനഭാഗം 

 "എന്നിട്ട് ആ നായ്ക്കെന്തു സംഭവിച്ചു..? "

"പപ്പ അതിനെ കൊന്നു.. "

"ഹമ്.. അതുകൊണ്ടാണോ ഡാർവിൻ നിനക്ക് നായയെ ഇഷ്ടമല്ലാത്തത്..? "  അയാളുടെ ചോദ്യത്തിന് ഞാൻ മനഃപൂർവം ഉത്തരം നൽകിയില്ല..

 "ഡാർവിൻ, നിന്റെ പപ്പ എസ്തപ്പാന് പട്ടികളെ വളരെ ഇഷ്ട്ടമായിരുന്നു അല്ലേ..? "

" ഹമ്, അതേ.. " അയാളുടെ തലോടലിൽ നിന്ന് രക്ഷപെടാൻ കഴിയാതെ നിസ്സഹായനായി കിടന്നുകൊണ്ട് ഞാൻ ഉത്തരം നൽകുമ്പോൾ ഞാനൊന്ന് അമ്പരന്നു.. 'വർഷങ്ങൾക്ക് മുൻപേ മരിച്ചുപോയ പപ്പയുടെ പേര് ഇയാളെങ്ങനെ മനസിലാക്കി..? '

" നിന്റെ പപ്പക്ക് പട്ടികളെ മാത്രമല്ല ആൺകുട്ടികളെയും ഇഷ്ട്ടമായിരുന്നു ഡാർവിൻ..." കമിഴ്ന്നു കിടക്കുന്ന എന്റെ പിൻകഴുത്തിൽ മുഖം ചേർത്തുകൊണ്ട് അയാളത് പറയുമ്പോൾ തളർന്നു കിടക്കുന്ന എന്റെ കൈകാലുകൾ ചലിപ്പിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുകയായിരുന്നു ഞാൻ..

 "ഡാർവിൻ നിന്റെ തന്ത എസ്തപ്പാൻ പണ്ട് ഒരു ചാക്ക് കമ്പനി സ്വന്തമായി നടത്തിയിട്ടുണ്ടായിരുന്നു.. അവിടുത്തെ ജീവനക്കാരനായിരുന്നു എന്റെ അപ്പൻ.. അപ്പന്റെ ആഴ്ച്ചകൂലി പലപ്പോഴും ഈ വീട്ടിൽ വന്നു എസ്തപ്പാൻ മുതലാളിയുടെ കയ്യിൽ നിന്നും വാങ്ങിയിരുന്നത് ഞാനായിരുന്നു.. അങ്ങനെയാണ് ഞാൻ നിന്നെ ആദ്യമായി കണ്ടത് ഡാർവിൻ.. അന്ന് നീ കൈകുഞ്ഞായിരുന്നു.. " അയാളത് പറഞ്ഞുകൊണ്ട് ദീർഘമായി ശ്വസിച്ചപ്പോൾ ഞാൻ ആ വാക്കുകൾ ശ്രദ്ധയോടെ കേട്ടു, കാരണം അതൊന്നും എനിക്ക് അറിവുള്ളതായിരുന്നില്ല..

 " അന്നൊരു ദിവസം അപ്പന്റെ ആഴ്ച്ചകൂലി വാങ്ങാൻ ഞാനിവിടെ എത്തിയപ്പോൾ എസ്തപ്പാൻ മുതലാളി ഈ വലിയ വീടിന് പുറത്തുള്ള കാർ ഷെഡിൽ ഇരിക്കുകയായിരുന്നു..., ഒപ്പം ഒരു കൂറ്റൻ നായയും.., എന്നെ കാർഷെഡിന്റെ അകത്തേക്ക് വിളിച്ചു മടിയിൽ നിന്നും പണം എടുക്കുന്നതിനിടയിൽ എസ്തപ്പാൻ മുതലാളി എന്റെ മുഖത്തേക്ക് വല്ലാതെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.. പൈസ എണ്ണി കയ്യിലേക്ക് വെച്ചു തരുന്നതിനിടയിൽ അയാൾ ഷെഡിന്‌ ചുറ്റും പരതി നോക്കിയത് എന്തിനാണെന്ന് എനിക്കപ്പോൾ മനസിലായില്ല..

 "പെട്ടെന്നാണത് സംഭവിച്ചത്.. എന്നെ വലിച്ചു അകത്തേക്കിട്ട എസ്തപ്പാൻ മുതലാളിയുടെ മുഖം വല്ലാതെ വികൃതമായിരുന്നു.. ആ അന്തരീക്ഷത്തിൽ ഒന്ന് നിലവിളിക്കാൻ പോലും കഴിയാതെ ഞാൻ ഭയന്നിരിക്കുമ്പോൾ അയാളുടെ തടിച്ച കൈവിരലുകൾ എന്റെ ചുണ്ടിലും നെഞ്ചിലും അരക്കെട്ടിലുമെല്ലാം തേരട്ടകണക്കെ അരിച്ചിറങ്ങുന്നമ്പോൾ അറപ്പോടെ ഞാൻ ആ കൈ തട്ടിമാറ്റാൻ ശ്രമിച്ചു.. പെട്ടെന്നാണ് എന്റെ ഇടതു ഭാഗത്തിരുന്നിരുന്ന ആ കൂറ്റൻ നായ വിറളിപിടിച്ചെന്നോണം ഒന്ന് അമർത്തി മുരണ്ടത്..

 "അതിനിടയിൽ എന്റെ വസ്ത്രങ്ങൾ ഊരിമാറ്റികൊണ്ട് എസ്തപ്പാൻ മുതലാളി എന്നെ നഗ്നനാക്കി കമിഴ്ത്തി കിടത്തി എന്റെ തുടകൾ ബലം പ്രയോഗിച്ചു അകറ്റിപിടിച്ചപ്പോൾ ആ കൂറ്റൻ മൃഗം പേയിളകിയതുപോലെ എന്റെ മുകളിലേക്ക് ചാടിവീണു..അടിവയറിനു താഴെ എന്തൊക്കെയോ വിണ്ടുകീറുന്ന വേദനയിൽ കമിഴ്ന്നു കിടന്നിരുന്ന ഞാൻ എപ്പോഴോ തലപൊക്കിയപ്പോൾ കണ്ടത്, എന്നെ ആ മൃഗം ക്രൂരമായി പീഡിപ്പിക്കുന്നത് കണ്ട് ആസ്വദിച്ചു സ്വയംഭോഗം ചെയ്യുന്ന ഒരു ചെകുത്താനെയാണ്.. " 

കിതച്ചുകൊണ്ട് അയാളത് പറഞ്ഞു നിർത്തിയപ്പോൾ ആ വാക്കുകൾ കേട്ട് ഞാൻ ഞെട്ടിതരിച്ചു.. ഇത്രക്ക് ക്രൂരനായിരുന്നോ എന്റെ പപ്പ..?  അതോ ഇയാൾ എന്നെ വിശ്വസിപ്പിക്കാനായി നുണ  പറയുന്നതോ..?

 " ഞാനീ പറഞ്ഞത് നിനക്ക്  വിശ്വാസമാകുന്നില്ല അല്ലേ ഡാർവിൻ..? പക്ഷെ സത്യം അതാണ്‌ നിന്റെ പപ്പ എസ്തപ്പാൻ ഒരു സാഡിസ്റ്റ് ആയിരുന്നു..ആൺകുട്ടികളെ നായയെകൊണ്ട് പീഡിപ്പിച്ചു അതുകണ്ട് ആസ്വദിക്കുന്ന വിചിത്ര ജീവിയായിരുന്നു അയാൾ.. അതിന് വേണ്ടിയായിരുന്നു എസ്തപ്പാൻ മുതലാളി ആ നായയെ വളർത്തിയിരുന്നത്... !"

"ആ സംഭവത്തിന് ശേഷം മാനസികനില തെറ്റിയ എന്നെ അപ്പൻ ആരുമറിയാതെ ദൂരെയുള്ള മാനസിക രോഗാശുപത്രിയിൽ ചേർത്തു.. അവിടുത്തെ ഇരുണ്ടമുറിയിൽ അഞ്ചുവർഷങ്ങൾ കഴിച്ചുകൂട്ടി ഒടുവിൽ താളംതെറ്റിയ മനസ്സിനെ വീണ്ടെടുത്ത് ഞാൻ ഈ നാട്ടിലേക്ക് വീണ്ടും എത്തിയപ്പോൾ സ്വന്തമെന്ന് പറയാൻ എനിക്കിവിടെ ആരുമില്ലായിരുന്നു.., ഒരേയൊരു മകൻ ചെറുപ്രായത്തിലെ ഭ്രാന്തനായി പോയതോർത്തു ചങ്കുപൊട്ടി എന്റെ അപ്പൻ മരിച്ചുപോയെന്നറിഞ്ഞപ്പോൾ ഞാൻ കരഞ്ഞില്ല.... എന്റെ തലക്കുള്ളിൽ ഒരു ഒരു വേട്ടനായയുടെ മുരൾച്ചയായിരുന്നു അന്ന് തൊട്ട് ഇന്ന്‌ വരെ.. "

 "ഒടുവിലൊരു രാത്രിയിൽ ഞാനാ തീരുമാനത്തിലെത്തി.., എസ്തപ്പാൻ മുതലാളിയേയും അയാളുടേ കുടുംബത്തെയും അതിക്രൂരമായി പീഡിപ്പിച്ചു മരണവേദന അനുഭവിക്കുക, ഒടുവിൽ അവരെ നരകത്തിലേക്ക് പറഞ്ഞയക്കുക, ശേഷം അപ്പൻ വസിക്കുന്ന സ്വർഗ്ഗത്തിലേക്ക് പറക്കുക, അതായിരുന്നു എന്റെ ലക്ഷ്യം.. അതിന് വേണ്ടി ഞാൻ ആദ്യം ഒരു നായയെ വാങ്ങി വളർത്താൻ തുടങ്ങി...പക്ഷെ അതിനിടയിലാണ് എസ്തപ്പാൻ മുതലാളിയും അയാളുടെ ഭാര്യയും ഒരു കാർ അപകടത്തിൽ മരണപെട്ട വാർത്ത ഞാനറിഞ്ഞത്.. എന്റെ ജീവിതം തകർത്ത ആ ചെകുത്താന്റെ മുഖം അവസാനമായി കാണുവാൻ വേണ്ടി അയാളുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് എസ്തപ്പാൻ മുതലാളിയുടെ അനാഥരായ രണ്ട് ആൺകുട്ടികളെ ഞാൻ കാണുന്നത്...അന്നേ ഞാൻ ഉറപ്പിച്ചു എസ്തപ്പാനോടുള്ള എന്റെ പ്രതികാരം അയാളുടെ മക്കളിലൂടെ ഞാൻ തീർക്കും... "

 എന്റെ ചെവിയിൽ ചുംബിച്ചുകൊണ്ട് അയാളത് പറയുമ്പോൾ മറിച്ചൊരു വാക്കുപോലും പറയാനാകാതെ ഞാൻ തളർന്നു കിടക്കുകയായിരുന്നു..

 "നിനക്ക് വേണ്ടി ഞാൻ വർഷങ്ങളോളം കാത്തിരുന്നു ഡാർവിൻ..അതിനിടയിൽ നിനക്ക് അടുപ്പമുള്ളവരെയെല്ലാം ഞാൻ നിരീക്ഷിച്ചു കൊണ്ടിരുന്നു.. അങ്ങനെയാണ് ഡാർവിൻ  നിന്റെ വീട്ടുജോലിക്കാരിയായിരുന്ന മാർത്തയിലേക്ക് ഞാനെത്തിയത്.. അവർക്ക് പണത്തോട് മാത്രമായിരുന്നു ആർത്തി എന്നറിഞ്ഞപ്പോൾ ഞാനൊരു വൻതുക ഓഫർ ചെയ്തു ഈ വീട്ടിൽ നടക്കുന്ന കാര്യങ്ങളെല്ലാം അവരിലൂടെ അറിയാൻ ശ്രമിച്ചുകൊണ്ടിരുന്നു.. അങ്ങനെയാണ് നീ ആണിന്റെ ശരീരത്തെ കൊതിക്കുന്ന പുരുഷനാണ് എന്ന രഹസ്യവിവരം ഞാൻ അറിയുന്നത്.. ഞാനതിൽ ഏറെ സന്തോഷിച്ചു കാരണം ആ കാലയളവിനുള്ളിൽ ഞാനൊരു പീഡോഫൈലും, സ്വവർഗഅനുരാഗിയുമായി തീർന്നിരുന്നു.. അങ്ങനെയാണ് ഡാർവിൻ മാർത്തയുടെ മകളുടെ മകനാണെന്ന് പറഞ്ഞു അലോഷിയെ ഈ വീട്ടിലേക്ക് ഞാനെത്തിച്ചത്.. അലോഷി ഈ വീട്ടിലേക്ക് എത്തിയതിന്റെ പിറ്റേന്നാണ് സുദേവ് എന്ന 6 വയസ്സ്കാരനെ ഞാൻ തട്ടികൊണ്ട് പോയത്.. ആ പയ്യനെ പരമാവധി ഉപയോഗപെടുത്തിയതിന് ശേഷം കൊന്ന് ഈ വീടിന്റെ മുന്നിൽ തള്ളുമ്പോൾ ആ കേസ് അന്വേഷിക്കാൻ പ്രൈവറ്റ് ഡിക്ടറ്ററ്റീവ് ആയ നീ തുനിഞ്ഞിറങ്ങും എന്ന് ഞാൻ ഉറപ്പിച്ചിരുന്നു, കാരണം നീ എന്നെ കണ്ടുപിടിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു ഡാർവിൻ.. "

 പക്ഷെ നിന്റെ സ്ത്രീ സുഹൃത്ത്‌ ഡോക്ടർ എമിലി വഴി ആ കേസ് നേരെ നിന്റെ അടുത്തെത്തി എന്നറിഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.. ഡിക്റ്ററ്റീവ് ആയ ഡാർവിൻ എളുപ്പത്തിൽ എന്നെകണ്ടുപിടിക്കും എന്ന് ഞാൻ കരുതി.. അതിനിടയിലാണ് മാർത്തയുമായി എനിക്ക് തെറ്റേണ്ടി വന്നത്, സത്യത്തിൽ ഞാൻ ആ കിഴവിയെ കൊല്ലാൻ ആഗ്രഹിച്ചിരുന്നതല്ല, പക്ഷെ ചെയ്യുന്ന പണിക്ക് കൂടുതൽ പണം നൽകിയില്ലെങ്കിൽ എല്ലാം ഡാർവിനോട് തുറന്നുപറയും എന്ന് പറഞ്ഞ് അവരെന്നെ ഭീഷിണിപെടുത്തിയപ്പോൾ എന്റെ നിയന്ത്രണം വിട്ടുപോയി ഡാർവിൻ.. ദേ ഈ നിൽക്കുന്ന കൂറ്റൻ നായയെ കണ്ടോ നീ.. ഒരു മനുഷ്യനെ എങ്ങനെ ക്രൂരമായി പീഡിപ്പിക്കണമെന്ന്  ഞാനവന് ചെറുപ്പം തൊട്ടേ പരിശീലിപ്പിച്ചിരുന്നു.. സുദേവ്, മാർത്ത, ഒടുവിൽ സാഹിബ് ഇവരിലെല്ലാം ദേ ഇവന്റെ പ്രകടനം വളരെ മികച്ചതായിരുന്നു ഡാർവിൻ.., നിന്റെ സാഹിബിനെ ഇവൻ എങ്ങനെയാണ് ഉപയോഗിച്ചതെന്ന് നീ നേരിട്ട് കണ്ടതല്ലേ..? "  

എന്നെ തുറിച്ചു നോക്കികൊണ്ട് തലയുയർത്തി നിൽക്കുന്ന ആ വലിയ ജീവിയെ വാത്സല്യപൂർവ്വം തലോടികൊണ്ട് അയാളത് പറയുമ്പോൾ സകലശക്തിയുമെടുത്തു ഞാൻ അലറി.. 

" സാഹിബിനെ എന്തിനാടാ കഴുവേറി നീ ഇതുപോലെ കൊല്ലിച്ചത്.?  അദ്ദേഹം നിന്നോടെന്ത് തെറ്റ് ചെയ്തു..? "

കമിഴ്ന്നു കിടക്കുന്ന എന്റെ ശരീരത്തെ ആയാസപ്പെട്ട് മലർത്തിയതിനു ശേഷമാണ് അയാൾ അതിന് മറുപടി നൽകിയത്.. 

" നിനക്ക് പ്രിയമുള്ള ഒന്നിനെയും ഞാൻ വെറുതെ വിടില്ല ഡാർവിൻ, അതുകൊണ്ടല്ലേ നിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ സാഹിബിനെ നിന്റെ മുൻപിൽ വെച്ചുതന്നെ ഞാൻ കൊല്ലിച്ചത്..പക്ഷെ നിന്നെ മാത്രം ഞാൻ കൊല്ലില്ല ഡാർവിൻ.. ഹഹ.. "  

അത് പറഞ്ഞുകൊണ്ട് അയാൾ ഒന്ന് പതിയെ ചുണ്ടുകൾ ചേർത്ത് ചൂളംകുത്തിയപ്പോൾ ആ മുറിയിൽ ഉണ്ടായിരുന്ന നായകളെല്ലാം അനുസരണയോടെ പുറത്തേക്കിറങ്ങി പോകുന്നുണ്ടായിരുന്നു.. പുറത്തേക്കിറങ്ങിയ നായ്കൂട്ടത്തിൽ ആ കറുത്ത കൂറ്റൻ മൃഗം ഒഴികെ ബാക്കിയെല്ലാം പലവഴിക്ക് പിരിഞ്ഞപ്പോൾ ആ ജന്തുമാത്രം അയാളെയും കാത്തെന്നോണം പുറത്തെ വരാന്തയിൽ നിൽക്കുന്നത് ഞാൻ ജനലിലൂടെ ശ്രദ്ധിച്ചു കണ്ടു..

 അതിനിടയിൽ ആ മുറിയിലെ മേശ വലിപ്പുകളെല്ലാം പരതി ഒടുവിൽ ഞാൻ ഭദ്രമായി സൂക്ഷിച്ചു വെച്ചിരുന്ന റിവോൾവർ കൈപിടിയിൽ ഒതുക്കികൊണ്ട് അയാൾ എനിക്ക് മുൻപിൽ വന്നുനിന്നു... 

" ഡാർവിൻ, ഈ ഭൂമിയിലേ എന്റെ ജീവിതം ഞാനിതാ അവസാനിപ്പിക്കാൻ പോകുകയാണ്, നിന്നോടും നിന്റെ കുടുംബത്തോടുമുള്ള പ്രതികാരം ഞാൻ ചെയ്തു തീർത്തിരിക്കുന്നു.."  അത് പറഞ്ഞ് കയ്യിലിരിക്കുന്ന കഠാര എന്റെ തളർന്ന കൈപത്തിയിൽ വെച്ചു തന്നതിന് ശേഷം അയാൾ റിവോൾവർ എടുത്തു സ്വന്തം നെറ്റിയിലേക്ക് ചേർത്തു വെച്ചു...

 അയാളുടെ ആ വിചിത്രമായ പ്രവർത്തി കണ്ട് ഞാനൊന്ന് അമ്പരന്നു, പിന്നീടാണ് അതിൽ ഒളിഞ്ഞിരിക്കുന്ന കെണി ഞാൻ മനസിലാക്കിയപ്പോൾ ഞാൻ ധൃതിയിൽ വിളിച്ചു കൂവി.. 

" അരുത്... അവസാനമായി എന്റെ ഒരു ചോദ്യത്തിന് നിങ്ങൾ ഉത്തരം തരൂ, പ്ലീസ്.. "

 " ശരി.. നീ ചോദിക്കൂ ഡാർവിൻ.. "  റിവോൾവറിന്റെ ട്രിഗറിൽ വിരൽ ചേർത്തുകൊണ്ട് അയാളത് പറഞ്ഞപ്പൊൾ ഞാൻ ആ മുഖത്തേക്ക് തറച്ചു നോക്കി... 

" എന്റെ അനിയൻ ഡേവിഡിനെ അഞ്ചു വയസുള്ളപ്പോൾ തട്ടികൊണ്ട് പോയത് നിങ്ങളല്ലേ..?  അവൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ  അതോ നീയവനെ കൊന്നോ..? "  അലറിക്കൊണ്ട് ഞാനത് ചോദിക്കുമ്പോൾ അയാളുടെ മുഖം വിടരുന്നത് ഞാൻ ശ്രദ്ധിച്ചു.. പ്രതീക്ഷിച്ച എന്തോ ഒന്ന് കേട്ടതുപോലെ അയാൾ വികൃതമായി ചിരിച്ചു...

 "നിന്റെ അനിയൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ഡാർവിൻ.., അവന്റെ ഇപ്പോഴത്തെ പേര് അലോഷി എന്നാണെന്ന് മാത്രം.. !!!!! "

അയാളുടെ വായിൽനിന്ന് അത് കേൾക്കുമ്പോൾ സത്യത്തിൽ ഞാൻ വേറേതോ ലോകത്തിലായിരുന്നു.. ഡേവിഡ്, അലോഷി എന്നീ പേരുകൾ എന്റെ ഹൃദയഭിത്തിയിൽ ആഞ്ഞു പ്രഹരിച്ചു കൊണ്ടിരുന്നു..

 " നിന്റെ ഊഹങ്ങൾ ശരിയാണ് ഡാർവിൻ.. നിന്റെ അനിയൻ ഡേവിഡിനെ അഞ്ചു വയസുള്ളപ്പോൾ തട്ടികൊണ്ട് പോയത് ഞാനായിരുന്നു, കഴിഞ്ഞ 20 വർഷം അവനെ വളർത്തിയത് ഞാനായിരുന്നു.. ഈ കാലയളവ് മുഴുവൻ അവൻ എന്റെ ലൈംഗിക ഉപകരണമായിരുന്നു, അവസാനം ഞാനവനെ സ്വവർഗ അനുരാഗിയാക്കിമാറ്റി.. മനുഷ്യർക്കൊപ്പം മാത്രമല്ല നായ്ക്കൾക്കൊപ്പം കിടക്കാനും ഞാനവനെ ശീലിപ്പിച്ചു.. ഒടുവിൽ മർത്തയുടെ കൊച്ചുമകൻ അലോഷി എന്നപേരിൽ ഈ വീട്ടിൽ അവനെ ഞാനെത്തിച്ചു.. ഡാർവിൻ നീ നിന്റെ സ്വന്തം അനിയന്റെ ശരീരത്തിന്റെ ചൂട് പറ്റിയാണ് ഇത്രനാളും കിടന്നിരുന്നത്.. അലോഷിക്ക് സാധാരണ ഒരു മനുഷ്യനായി ഇനി ജീവിക്കുവാൻ കഴിയില്ല ഡാർവിൻ..,സ്വന്തം അനിയനുമായി ലൈംഗികബന്ധം പുലർത്തിയ നീ എങ്ങിനെയാണ് ഇനിയുള്ള കാലം ഈ ഭൂമിയിൽ ജീവിക്കുക..? ആലോചിക്ക് ഡാർവിൻ.. നന്നായി ആലോചിക്ക്.. അല്പ സമയത്തിനുള്ളിൽ നിന്റെ ശരീരത്തിലെ തളർച്ച പൂർണ്ണമായിമാറും.. കുറ്റബോധം തോന്നുന്നുണ്ടെങ്കിൽ കയ്യിൽ വച്ചു തന്നിരിക്കുന്ന ആയുധം വേണ്ടവിധം വിനിയോഗിക്കൂ..ഇനി ഈ ഭൂമിയിൽ ജീവിച്ചിരിക്കാൻ നിങ്ങൾ സഹോദരങ്ങൾക്ക് യാതൊരു അർഹതയുമില്ല ഡാർവിൻ.. അപ്പുറത്തെ മുറിയിൽ അലോഷി കിടപ്പുണ്ടാകും അവനെയും കൂട്ടി നീ നരകത്തിലേക്ക് പോകൂ.നിങ്ങളെ ഈ നരകത്തിലേക്ക് തള്ളിവിട്ട് ഞാനെന്റെ പ്രതികാരം അവസാനിപ്പിക്കുന്നു.. എന്റെ അപ്പനെ കാണാൻ ഞാൻ സ്വർഗ്ഗത്തിലേക്ക് പറക്കുന്നു... "

 അത്രയും പറഞ്ഞു തീർത്തപ്പോൾ അയാളുടെ കയ്യിലിരുന്ന റിവോൾവർ ഒന്ന് ചലിച്ചു.. കാതടപ്പിക്കുന്ന ശബ്ദത്തോടൊപ്പം ആ മനുഷ്യരൂപം ഒരു വശത്തേക്ക് ചെരിഞ്ഞു വീണു..

സ്വന്തം അനിയനൊപ്പം പലതവണ ശാരീരികബന്ധം പുലർത്തിയതിനെ കുറിച്ച് ആലോചിച്ചു കുറ്റബോധത്താൽ ഹൃദയം നീറ്റികൊണ്ടിരിക്കെ കയ്യിലിരിക്കുന്ന കഠാരയിലേക്ക് ഞാൻ വിരലുകൾ ചേർത്തമർത്തി.. 

 കുറേകഴിഞ്ഞു ഒരുതവണ കൂടി ആ വീട്ടിൽ റിവോൾവറിന്റെ  ശബ്ദം മുഴങ്ങി.. ശേഷം കനത്ത നിശ്ശബ്ദതയിലാണ്ട ആ വലിയ വീട്ടിലേക്ക് ഡോക്ടർ എമിലി കാറിൽ പാഞ്ഞെത്തി വരാന്തയിലേക്ക് കയറുമ്പോൾ അവിടെ കറുത്ത നിറത്തിലുള്ള ഒരു വലിയ നായ വഴിമുടക്കി കൊണ്ട് വെടിയേറ്റു ചത്തുമലച്ചു കിടക്കുന്നുണ്ടായിരുന്നു.. അതിനെ മറികടന്ന് ഡാർവിന്റെ ബെഡ്റൂമിലേക്ക് കയറിയ എമിലി ആദ്യം കണ്ടത് ചിതറികിടക്കുന്ന സാഹിബിന്റെ ശരീരഭാഗങ്ങളായിരുന്നു.,അതിന്റെ അരികിൽ തന്നെ പൂർണ്ണനഗ്നമായി തലഭാഗം തകർന്നനിലയിൽ ഒരു ആണിന്റെ മൃതദേഹം കിടന്നിരുന്നു.. പെട്ടെന്ന് മറ്റൊരു കാഴ്ച്ചകൂടി എമിലി കണ്ടു.. ബാത്റൂമിൽ നിന്ന് ഇരുകൈകൾ കൊണ്ടും അരക്കെട്ട് പൊത്തിപിടിച്ചു കൊണ്ട് ഡാർവിൻ വേച്ചു വേച്ചു വരുന്നു.. അയാളുടെ കൈകൾക്കിടയിലൂടെ രക്തം നൂലുപോലെ താഴേക്ക് ഒഴുകുന്നുണ്ടായിരുന്നു..

" ഡാർവിൻ, നീ എന്ത് അബദ്ധമാണ് ഈ കാണിച്ചത് " രക്തം ചീറ്റികൊണ്ടിരിക്കുന്ന അയാളുടെ അരക്കെട്ടിലേക്ക് നോക്കി വിറച്ചുകൊണ്ട് എമിലി അത് ചോദിക്കുമ്പോൾ ഡാർവിൻ ഒന്ന് ചിരിച്ചു.. 

" ഡോക്ടർ എമിലി,..ഈ ഭൂമിയിൽ എനിക്ക് സ്വന്തമെന്ന് പറയാൻ ഇനി അലോഷി മാത്രമേയൊള്ളൂ..അവന്റെ സ്വന്തം സഹോദരനായി എനിക്കിനിയും ജീവിക്കണം..അക്കാര്യത്തിൽ എനിക്ക് തടസ്സമായി നിന്നിരുന്ന ഒരു ശരീരഭാഗത്തെ എനിക്ക് അറുത്തു മാറ്റേണ്ടിവന്നു.. ഇനിയെനിക്ക് ഒന്നിലും കുറ്റബോധമില്ല ഡോക്ടർ.."

ശരീരത്തിൽ നിന്ന് സ്വയം ലിംഗം അറുത്തുമാറ്റി ഗുരുതരാവസ്ഥയിലായ ഡാർവിനെയും വഹിച്ചുകൊണ്ട് എമിലിയുടെ കാർ ഹോസ്പിറ്റലിനെ ലക്ഷ്യമാക്കി ചീറി പായുമ്പോൾ കുറച്ചകലെ ആ വീട്ടിലെ മറ്റൊരു മുറിയിൽ അലോഷി എന്ന ഡേവിഡ് ഒന്നുമറിയാതെ സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു... 

                                   ആവസാനിച്ചു.
സായ് ബ്രോ 

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്