ഒളിച്ചോടിയതിന് ശേഷം

ഒളിച്ചോടിയതിനു ശേഷം :
---------------------    ---------------
ഫുൾ നോവൽ

എന്താ സാജിദാ ഇത്...നീ ഇങ്ങനെ കരഞ്ഞാൽ എങ്ങനെയാ..ഞാൻ ഇത് ആദ്യമായി അല്ലല്ലോ ഗൾഫിൽ പോകുന്നത്..ഒരു വർഷം കഴിഞ്ഞാൽ തിരിച്ചു വരുമല്ലോ..കരയരുത്..എണീക്ക്..
എനിക്ക് എന്‍റെ പൊന്നു മോനെ വിട്ട് പോകുന്നതിനുള്ള മനോ വിഷമം ഇതുവരെ മാറിയിട്ടില്ല..കളിച്ചു കൊതി തീരുന്നതിനു മുൻപേ ഒരു മാസത്തെ അവധി തീർന്നു..എനിക്ക് അല്പം ആശ്വാസം തരുന്നതിനു പകരം നീ ഇങ്ങനെ കരഞ്ഞാൽ എനിക്ക് രാവിലെ എണീറ്റ് പോകാൻ പറ്റില്ല...
ഇല്ല ഇക്കാ ഇനി ഞാൻ കരയില്ല...നിങ്ങളുടെ ചാരത്ത് ഇങ്ങനെ കിടക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ധൈര്യവും മനസുഖവുമായിരുന്നു...ഇനി ഈ ഒരു സുഖം കിട്ടാൻ ഇനിയും ഒരു വർഷം കാത്ത് കഴിയണ്ടേ..ഇനി ഞങ്ങൾ പെണ്ണുങ്ങൾക്ക് ഈ ലോകം തന്നെ ലഭിച്ചാലും അതൊന്നും ഭർത്താവിനു പകരമാകില്ല..ഓഹ് അതാണോ ഇത്ര വലിയ  വിഷമം..ഒരു വർഷമൊക്കെ എത്ര ഫാസ്റ്റായിട്ടാ ഇപ്പൊ പോകാറുള്ളത്..നീ വിഷമിക്കാതിരി..പോയി രണ്ടു ദിവസം കഴിഞ്ഞാൽ അതൊക്കെ മറക്കും.
ചിലപ്പോയൊക്കെ തോന്നിയിട്ടുണ്ട് ദൈവം ഈ മറവി എന്നുള്ള സംഭവം തന്നില്ലായിരുന്നുവെങ്കിൽ ഇന്ന് പ്രവാസ ലോകത്ത് ആർക്കും പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല...
നേരം വെളുത്തു... കട്ടിലിനു തായേ കിടന്നുറങ്ങുന്ന ഫൈസലിന്റെ സിനാൻ മോനെ എഴുന്നേൽപ്പിക്കാൻ പോയ സാജിദയെ തടഞ്ഞു കൊണ്ട് ഫൈസൽ പറഞ്ഞു...വേണ്ട..അവൻ ഉറങ്ങട്ടെ..അവന്‍റെ ചിരിക്കുന്ന മുഖം അല്ലെങ്കിൽ വാപ്പാ ഞാനും വരുന്നു മാർക്കറ്റിലേക്ക് എന്ന് പറഞ്ഞു എന്‍റെ കൂടെ വന്നാൽ പിന്നെ എനിക്ക് തിരിച്ചു  പോകാനുള്ള മൂഡ് നഷ്ട്ടമാകും..
സിനാന്റെ മുഖത്തു ഒരു ചുംബനവും നൽകി നിറഞ്ഞ കണ്ണുകളോടെ ഫൈസൽ പെട്ടി കയ്യിൽ പിടിച്ചു പോകാനൊരുങ്ങുമ്പോൾ ആ നിറഞ്ഞ കണ്ണുകൾ കണ്ട സാജിദക്ക് ദുഃഖം അടക്കാൻ കഴിഞ്ഞില്ല...സാജിദയുടെ നെറ്റിയിൽ ചുംബിച്ചു ഫൈസൽ ബെഡ്‌റൂമിൽ നിന്നു പുറത്തു വന്ന് തന്റെ പ്രിയപ്പെട്ട ഉമ്മയെ കെട്ടി പിടിച്ചു സാജിദയെയും സിനാൻ മോനെയും നന്നായി നോക്കണമെന്ന് പറഞ്ഞു മുറ്റത്തുള്ള കാറിൽ കയറി എയർ പോർട്ടിലേക്കു തിരിച്ചു...

അങ്ങിനെ സ്വന്തം ഉമ്മയെയും മകനെയും ഭാര്യയേയും വിട്ട് പ്രവാസ ലോകത്തിലേക്കു ഫൈസൽ  വീണ്ടും പറന്നു പോയി..ഫൈസലിന്റെ വാപ്പ രണ്ടു വർഷം മുൻപ് മരിച്ചിരുന്നു...അവർക്ക് മകനും മകളുമായി ഒരേ ഒരു മോനുള്ളത് ഫൈസൽ മാത്രമായിരുന്നു..
വീട്ടിലേക്കു സാധനങ്ങൾ കൊണ്ട് വരുന്നത് തൊട്ടടുത്ത കടയിലെ ജോലിക്കാരൻ മുനീറായിരുന്നു..
ഫൈസലിന്റെ കാൾ വരാൻ വേണ്ടി വെയിറ്റ് ചെയ്തിരുന്ന സാജിദ  ഉമ്മയോട് ചോദിച്ചു..ഉമ്മാ ഫൈസൽക്കാ വിളിച്ചിരുന്നോ...ഇല്ല എത്തിയിട്ടുണ്ടാവില്ല..വിളിക്കുമായിരിക്കും.
ഉടൻ തന്നെ ഉമ്മയുടെ  മൊബൈലിലേക്ക് ഫൈസൽ വിളിച്ചു..അസ്സലാമു അലൈകും ഉമ്മാ ഞാൻ അൽഹംദുലില്ലാഹ് യാതൊരു ബുദ്ധിമുട്ടുമില്ലാതെ തിരിച്ചെത്തി..
സാജിദ എവിടെ..എന്‍റെ അടുത്തുണ്ട്...ഞാൻ കൊടുക്കാം..
അസ്സലാമു അലൈകും..പേടിച്ചോ..ഫ്ലൈറ്റ് അല്പം വൈകി അതാ ഇത്ര ലേറ്റ് ആയത്..പിന്നെ പേടിക്കാതെ.എത്തിയാൽ ഉടൻ വിളിക്കാമെന്ന് പറഞ്ഞിട്ട് യാതൊരു വിവരവുമില്ലാതെയായപ്പോൾ ഞാൻ ഉമ്മയോട് അന്വേഷിച്ചപ്പോലാണ് വിളി വന്നത്...മോൻ എവിടെയാ..മോൻ പുറത്ത് കളിക്കുന്നുണ്ട്..വാപ്പച്ചി എവിടെ എന്ന് കേട്ട് രാവിലെ കരയുന്നുണ്ടായിരുന്നു..ഞാൻ പറഞ്ഞു വാപ്പച്ചി കുറച്ചു ദൂരെ പോയിരിക്കുകയാണ്..രണ്ടു ദിവസം കഴിഞ്ഞാൽ വരുമെന്ന്..
ഇത് കേട്ട ഫൈസലിന്റെ മനസ്സിലേക്കു  സിനാന്റെ ആ നിഷ്കളങ്കമായ കരച്ചിൽ ഓടി വന്ന്..പാവം എന്‍റെ മകൻ..രാത്രി എപ്പോളും വീട്ടിലേക്കു എത്തിയാൽ കയ്യിലുള്ള മിഠായി മേടിക്കാൻ ഓടി വരുമായിരുന്നു എന്‍റെ സിനാൻ മോൻ..ഇനി അവൻ മിഠായി വാങ്ങി കൊടുക്കാൻ ആരും ഇല്ലാതെ പോയല്ലോ..
എന്താ ഫൈസലെ മുഖത്ത് മുൻപൊന്നും ഇല്ലാത്ത ഒരു ബേജാർ...എന്ത് പറയാനാ ഹമീദ് ഭായ്..മുൻപ് നാട്ടിൽ പോയപ്പോ എന്‍റെ മകൻ എന്നെ തിരിച്ചറിയുമായിരുന്നില്ല..എന്നാൽ ഈ വക്കേഷനിൽ ഞാൻ ശെരിക്കും എന്‍റെ മകനോടൊത്തു കളിച്ചു എന്ജോയ് ചെയ്ത് പരിചയപ്പെട്ടു വരുന്ന സമയത്താണ് ഒരു മാസം തീരുന്നത്..അവനോടൊത്ത് കളിച്ചും ചിരിച്ചും രസിച്ചിട്ടും കൊതി തീർന്നിട്ടില്ല..ഇനി ഒരു വർഷം തികയാതെ അവധിയും കിട്ടില്ലല്ലോ..വീട് വെച്ചതിന്റെ കുറച്ചു കടങ്ങൾ ഉണ്ട്..അത് വീട്ടിയാൽ പിന്നെ ഈ പ്രവാസം നിർത്തി നാട്ടിൽ വല്ല കൂലി പണിക്കു പോകുന്നതാണ് ഈ റെസ്റ്റോറന്റിൽ തുച്ഛ സാലറിക്ക് പണി എടുക്കുന്നതിനേക്കാൾ നല്ലത്..
ഹമ്..എല്ലാവരും

ഇതൊക്കെ തന്നെയാണ് പറയാറ്..പ്രവാസികളുടെ ബാധ്യതകൾ ഒരിക്കലും തീരില്ല..വീട് വെച്ച കടം തീരുമ്പോൾ വേറെ എന്തെങ്കിലും വരും..സത്യം പറഞ്ഞാൽ പ്രവാസ ലോകത്ത് ഒരാൾ കാലു വെച്ചു പോയാൽ പിന്നെ അത് പിറകോട്ടെടുക്കണമെങ്കിൽ നമ്മുടെ ശരീര ഭാഗങ്ങൾക്കെന്തെങ്കിലും കുഴപ്പം പറ്റണം..പ്രവാസവും പുകവലിയും ഒരുപോലെയാണ് ഒരിക്കൽ തുടങ്ങി കഴിഞ്ഞാൽ പിന്നെ നിർത്താൻ പാടാണ്‌..നിന്‍റെ കാര്യത്തിൽ അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..നീ കിടന്നോ രാവിലെ എണീറ്റ് ഡ്യൂട്ടിക്ക് പോകേണ്ടതല്ലേ..
നേരം വെളുത്ത് രാവിലെ 5 മണിക്ക് തന്നെ ഫൈസൽ റെസ്റ്റോറന്റിൽ ഫുഡ് സപ്ലയർ ജോലിക്ക് ജോയിൻ ചെയ്തു..നല്ല കച്ചവടവും തിരക്കുമുള്ള ഒരു റെസ്റ്റോറന്റ്..സാജിദയുടെ ഒരുപാട് മിസ് കാൾ..തിരിച്ചു വിളിക്കാൻ മനസ്സ് പറയുമ്പോൾ കസ്റ്റമറിന്റെ തിരക്കായത് കൊണ്ട് പിന്നെ വിളിക്കാമെന്ന് കരുതി കാൾ കട്ട് ചെയ്തു..
മിസ് കാൾ അടിച്ചു തളർന്നു പോയ സാജിദ അവിടെ തന്നെ മയങ്ങി ഉറങ്ങി.
അല്പം കഴിഞ്ഞപ്പോൾ ഒരു കാളിങ് ബെൽ..ഡോർ തുറക്കാൻ പോയപ്പോൾ കടക്കാരൻ മുനീർ..എന്താ മുനീറെ ഉമ്മ എവിടെയാണ്..ഉമ്മ കുളിക്കുകയാണ്..ആണോ..ഫൈസൽക്ക പോയ വിഷമം ഉണ്ടല്ലേ..അത് പിന്നെ ഇല്ലാതിരിക്കോ...എന്താ വന്നത്.അല്ല ഉമ്മയുടെ നമ്പറിലേക്ക് വിളിച്ചു.ഫോണെടുത്തില്ല...ഈ മാസത്തിലേക്കുള്ള വീട്ടു സാധനങ്ങളുടെ ലിസ്റ്റ് തരാമെന്ന് പറഞ്ഞു ഇതുവരെ കിട്ടിയില്ല.അത് ചോദിക്കാനാണ് വന്നത്...
ആരാ സാജിദാ അത്...ആ മുനീറാണോ.ഇരിക്കൂ..ഞാൻ ചായ എടുക്കാം...വേണ്ട ഉമ്മാ.ഞാൻ ആ ലിസ്റ്റ് മേടിക്കാൻ വന്നതാണ്...പോയിട്ട് അവിടെ കുറേ ജോലിയുണ്ട്..ഓക്കേ മോളെ സാജിദ ആ ലിസ്റ്റ് ഇങ്ങു എടുത്തേ എന്ന് പറഞ്ഞു ഉമ്മ വിളിച്ചപ്പോൾ സാജിദ ആ ലിസ്റ് മുനീറിന്റെ കയ്യിൽ കൊടുത്തു..

കടയിലേക്ക് തിരിച്ചു പോയ മുനീറിന്റെ നമ്പറിലേക്ക് സാജിദ വിളിച്ചു പറഞ്ഞു.അതിൽ പഞ്ചസാര എഴുതാൻ വിട്ട് പോയിട്ടുണ്ട്..ഒരു 5 കിലോ പഞ്ചസാരയും വേണം..ഓക്കേ..ഇത് നിങ്ങളുടെ നമ്പറാണോ...അതേ...
തക്കം നോക്കി മുനീർ സാജിദയുടെ നമ്പർ ഫോണിൽ സേവ് ചെയ്ത് വെച്ചു...
(തുടരും )

ഒളിച്ചോടിയതിനു ശേഷം :
---------------------    ---------------

എന്താ സാജിദാ ഇത്...നീ ഇങ്ങനെ കരഞ്ഞാൽ എങ്ങനെയാ..ഞാൻ ഇത് ആദ്യമായി അല്ലല്ലോ ഗൾഫിൽ പോകുന്നത്..ഒരു വർഷം കഴിഞ്ഞാൽ തിരിച്ചു വരുമല്ലോ..കരയരുത്..എണീക്ക്..
എനിക്ക് എന്‍റെ പൊന്നു മോനെ വിട്ട് പോകുന്നതിനുള്ള മനോ വിഷമം ഇതുവരെ മാറിയിട്ടില്ല..കളിച്ചു കൊതി തീരുന്നതിനു മുൻപേ ഒരു മാസത്തെ അവധി തീർന്നു..എനിക്ക് അല്പം ആശ്വാസം തരുന്നതിനു പകരം നീ ഇങ്ങനെ കരഞ്ഞാൽ എനിക്ക് രാവിലെ എണീറ്റ് പോകാൻ പറ്റില്ല...

ഇല്ല ഇക്കാ ഇനി ഞാൻ കരയില്ല...നിങ്ങളുടെ ചാരത്ത് ഇങ്ങനെ കിടക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ധൈര്യവും മനസുഖവുമായിരുന്നു...ഇനി ഈ ഒരു സുഖം കിട്ടാൻ ഇനിയും ഒരു വർഷം കാത്ത് കഴിയണ്ടേ..ഇനി ഞങ്ങൾ പെണ്ണുങ്ങൾക്ക് ഈ ലോകം തന്നെ ലഭിച്ചാലും അതൊന്നും ഭർത്താവിനു പകരമാകില്ല..ഓഹ് അതാണോ ഇത്ര വലിയ  വിഷമം..ഒരു വർഷമൊക്കെ എത്ര ഫാസ്റ്റായിട്ടാ ഇപ്പൊ പോകാറുള്ളത്..നീ വിഷമിക്കാതിരി..പോയി രണ്ടു ദിവസം കഴിഞ്ഞാൽ അതൊക്കെ മറക്കും.
ചിലപ്പോയൊക്കെ തോന്നിയിട്ടുണ്ട് ദൈവം ഈ മറവി എന്നുള്ള സംഭവം തന്നില്ലായിരുന്നുവെങ്കിൽ ഇന്ന് പ്രവാസ ലോകത്ത് ആർക്കും പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല...

നേരം വെളുത്തു... കട്ടിലിനു തായേ കിടന്നുറങ്ങുന്ന ഫൈസലിന്റെ സിനാൻ മോനെ എഴുന്നേൽപ്പിക്കാൻ പോയ സാജിദയെ തടഞ്ഞു കൊണ്ട് ഫൈസൽ പറഞ്ഞു...വേണ്ട..അവൻ ഉറങ്ങട്ടെ..അവന്‍റെ ചിരിക്കുന്ന മുഖം അല്ലെങ്കിൽ വാപ്പാ ഞാനും വരുന്നു മാർക്കറ്റിലേക്ക് എന്ന് പറഞ്ഞു എന്‍റെ കൂടെ വന്നാൽ പിന്നെ എനിക്ക് തിരിച്ചു  പോകാനുള്ള മൂഡ് നഷ്ട്ടമാകും..
സിനാന്റെ മുഖത്തു ഒരു ചുംബനവും നൽകി നിറഞ്ഞ കണ്ണുകളോടെ ഫൈസൽ പെട്ടി കയ്യിൽ പിടിച്ചു പോകാനൊരുങ്ങുമ്പോൾ ആ നിറഞ്ഞ കണ്ണുകൾ കണ്ട സാജിദക്ക് ദുഃഖം അടക്കാൻ കഴിഞ്ഞില്ല...സാജിദയുടെ നെറ്റിയിൽ ചുംബിച്ചു ഫൈസൽ ബെഡ്‌റൂമിൽ നിന്നു പുറത്തു വന്ന് തന്റെ പ്രിയപ്പെട്ട ഉമ്മയെ കെട്ടി പിടിച്ചു സാജിദയെയും സിനാൻ മോനെയും നന്നായി നോക്കണമെന്ന് പറഞ്ഞു മുറ്റത്തുള്ള കാറിൽ കയറി എയർ പോർട്ടിലേക്കു തിരിച്ചു...

അങ്ങിനെ സ്വന്തം ഉമ്മയെയും മകനെയും ഭാര്യയേയും വിട്ട് പ്രവാസ ലോകത്തിലേക്കു ഫൈസൽ  വീണ്ടും പറന്നു പോയി..ഫൈസലിന്റെ വാപ്പ രണ്ടു വർഷം മുൻപ് മരിച്ചിരുന്നു...അവർക്ക് മകനും മകളുമായി ഒരേ ഒരു മോനുള്ളത് ഫൈസൽ മാത്രമായിരുന്നു..
വീട്ടിലേക്കു സാധനങ്ങൾ കൊണ്ട് വരുന്നത് തൊട്ടടുത്ത കടയിലെ ജോലിക്കാരൻ മുനീറായിരുന്നു..

ഫൈസലിന്റെ കാൾ വരാൻ വേണ്ടി വെയിറ്റ് ചെയ്തിരുന്ന സാജിദ  ഉമ്മയോട് ചോദിച്ചു..ഉമ്മാ ഫൈസൽക്കാ വിളിച്ചിരുന്നോ...ഇല്ല എത്തിയിട്ടുണ്ടാവില്ല..വിളിക്കുമായിരിക്കും.
ഉടൻ തന്നെ ഉമ്മയുടെ  മൊബൈലിലേക്ക് ഫൈസൽ വിളിച്ചു..അസ്സലാമു അലൈകും ഉമ്മാ ഞാൻ അൽഹംദുലില്ലാഹ് യാതൊരു ബുദ്ധിമുട്ടുമില്ലാതെ തിരിച്ചെത്തി..
സാജിദ എവിടെ..എന്‍റെ അടുത്തുണ്ട്...ഞാൻ കൊടുക്കാം..

അസ്സലാമു അലൈകും..പേടിച്ചോ..ഫ്ലൈറ്റ് അല്പം വൈകി അതാ ഇത്ര ലേറ്റ് ആയത്..പിന്നെ പേടിക്കാതെ.എത്തിയാൽ ഉടൻ വിളിക്കാമെന്ന് പറഞ്ഞിട്ട് യാതൊരു വിവരവുമില്ലാതെയായപ്പോൾ ഞാൻ ഉമ്മയോട് അന്വേഷിച്ചപ്പോലാണ് വിളി വന്നത്...മോൻ എവിടെയാ..മോൻ പുറത്ത് കളിക്കുന്നുണ്ട്..വാപ്പച്ചി എവിടെ എന്ന് കേട്ട് രാവിലെ കരയുന്നുണ്ടായിരുന്നു..ഞാൻ പറഞ്ഞു വാപ്പച്ചി കുറച്ചു ദൂരെ പോയിരിക്കുകയാണ്..രണ്ടു ദിവസം കഴിഞ്ഞാൽ വരുമെന്ന്..
ഇത് കേട്ട ഫൈസലിന്റെ മനസ്സിലേക്കു  സിനാന്റെ ആ നിഷ്കളങ്കമായ കരച്ചിൽ ഓടി വന്ന്..പാവം എന്‍റെ മകൻ..രാത്രി എപ്പോളും വീട്ടിലേക്കു എത്തിയാൽ കയ്യിലുള്ള മിഠായി മേടിക്കാൻ ഓടി വരുമായിരുന്നു എന്‍റെ സിനാൻ മോൻ..ഇനി അവൻ മിഠായി വാങ്ങി കൊടുക്കാൻ ആരും ഇല്ലാതെ പോയല്ലോ..

എന്താ ഫൈസലെ മുഖത്ത് മുൻപൊന്നും ഇല്ലാത്ത ഒരു ബേജാർ...എന്ത് പറയാനാ ഹമീദ് ഭായ്..മുൻപ് നാട്ടിൽ പോയപ്പോ എന്‍റെ മകൻ എന്നെ തിരിച്ചറിയുമായിരുന്നില്ല..എന്നാൽ ഈ വക്കേഷനിൽ ഞാൻ ശെരിക്കും എന്‍റെ മകനോടൊത്തു കളിച്ചു എന്ജോയ് ചെയ്ത് പരിചയപ്പെട്ടു വരുന്ന സമയത്താണ് ഒരു മാസം തീരുന്നത്..അവനോടൊത്ത് കളിച്ചും ചിരിച്ചും രസിച്ചിട്ടും കൊതി തീർന്നിട്ടില്ല..ഇനി ഒരു വർഷം തികയാതെ അവധിയും കിട്ടില്ലല്ലോ..വീട് വെച്ചതിന്റെ കുറച്ചു കടങ്ങൾ ഉണ്ട്..അത് വീട്ടിയാൽ പിന്നെ ഈ പ്രവാസം നിർത്തി നാട്ടിൽ വല്ല കൂലി പണിക്കു പോകുന്നതാണ് ഈ റെസ്റ്റോറന്റിൽ തുച്ഛ സാലറിക്ക് പണി എടുക്കുന്നതിനേക്കാൾ നല്ലത്..
ഹമ്..എല്ലാവരും

ഇതൊക്കെ തന്നെയാണ് പറയാറ്..പ്രവാസികളുടെ ബാധ്യതകൾ ഒരിക്കലും തീരില്ല..വീട് വെച്ച കടം തീരുമ്പോൾ വേറെ എന്തെങ്കിലും വരും..സത്യം പറഞ്ഞാൽ പ്രവാസ ലോകത്ത് ഒരാൾ കാലു വെച്ചു പോയാൽ പിന്നെ അത് പിറകോട്ടെടുക്കണമെങ്കിൽ നമ്മുടെ ശരീര ഭാഗങ്ങൾക്കെന്തെങ്കിലും കുഴപ്പം പറ്റണം..പ്രവാസവും പുകവലിയും ഒരുപോലെയാണ് ഒരിക്കൽ തുടങ്ങി കഴിഞ്ഞാൽ പിന്നെ നിർത്താൻ പാടാണ്‌..നിന്‍റെ കാര്യത്തിൽ അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..നീ കിടന്നോ രാവിലെ എണീറ്റ് ഡ്യൂട്ടിക്ക് പോകേണ്ടതല്ലേ..

നേരം വെളുത്ത് രാവിലെ 5 മണിക്ക് തന്നെ ഫൈസൽ റെസ്റ്റോറന്റിൽ ഫുഡ് സപ്ലയർ ജോലിക്ക് ജോയിൻ ചെയ്തു..നല്ല കച്ചവടവും തിരക്കുമുള്ള ഒരു റെസ്റ്റോറന്റ്..സാജിദയുടെ ഒരുപാട് മിസ് കാൾ..തിരിച്ചു വിളിക്കാൻ മനസ്സ് പറയുമ്പോൾ കസ്റ്റമറിന്റെ തിരക്കായത് കൊണ്ട് പിന്നെ വിളിക്കാമെന്ന് കരുതി കാൾ കട്ട് ചെയ്തു..
മിസ് കാൾ അടിച്ചു തളർന്നു പോയ സാജിദ അവിടെ തന്നെ മയങ്ങി ഉറങ്ങി.
അല്പം കഴിഞ്ഞപ്പോൾ ഒരു കാളിങ് ബെൽ..ഡോർ തുറക്കാൻ പോയപ്പോൾ കടക്കാരൻ മുനീർ..എന്താ മുനീറെ ഉമ്മ എവിടെയാണ്..ഉമ്മ കുളിക്കുകയാണ്..ആണോ..ഫൈസൽക്ക പോയ വിഷമം ഉണ്ടല്ലേ..അത് പിന്നെ ഇല്ലാതിരിക്കോ...എന്താ വന്നത്.അല്ല ഉമ്മയുടെ നമ്പറിലേക്ക് വിളിച്ചു.ഫോണെടുത്തില്ല...

ഈ മാസത്തിലേക്കുള്ള വീട്ടു സാധനങ്ങളുടെ ലിസ്റ്റ് തരാമെന്ന് പറഞ്ഞു ഇതുവരെ കിട്ടിയില്ല.അത് ചോദിക്കാനാണ് വന്നത്...
ആരാ സാജിദാ അത്...ആ മുനീറാണോ.ഇരിക്കൂ..ഞാൻ ചായ എടുക്കാം...വേണ്ട ഉമ്മാ.ഞാൻ ആ ലിസ്റ്റ് മേടിക്കാൻ വന്നതാണ്...പോയിട്ട് അവിടെ കുറേ ജോലിയുണ്ട്..ഓക്കേ മോളെ സാജിദ ആ ലിസ്റ്റ് ഇങ്ങു എടുത്തേ എന്ന് പറഞ്ഞു ഉമ്മ വിളിച്ചപ്പോൾ സാജിദ ആ ലിസ്റ് മുനീറിന്റെ കയ്യിൽ കൊടുത്തു..

കടയിലേക്ക് തിരിച്ചു പോയ മുനീറിന്റെ നമ്പറിലേക്ക് സാജിദ വിളിച്ചു പറഞ്ഞു.അതിൽ പഞ്ചസാര എഴുതാൻ വിട്ട് പോയിട്ടുണ്ട്..ഒരു 5 കിലോ പഞ്ചസാരയും വേണം..ഓക്കേ..ഇത് നിങ്ങളുടെ നമ്പറാണോ...അതേ...
തക്കം നോക്കി മുനീർ സാജിദയുടെ നമ്പർ ഫോണിൽ സേവ് ചെയ്ത് വെച്ചു...

സമയം രാത്രി രാത്രി പത്ത് മണി ആയപ്പോൾ ഫൈസൽ സാജിദയെ വിളിച്ചു.
"അസ്സലാമു അലൈക്കും സാജിദാ "
വ അലൈകും സലാം ഇക്കാ
"രാവിലെ നല്ല തിരക്കായത് കാരണം വിളിക്കാൻ പറ്റിയില്ല..കുറേ മിസ്സ്ഡ് കാൾ കണ്ടു..പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ...സിനാൻ മോൻ എവിടെ.."
സാജിദ : "ഹും..അത് എനിക്ക് മനസ്സിലായി ഇല്ലെങ്കിൽ ഇക്ക വിളിക്കാതിരിക്കില്ലല്ലോ..നിങ്ങൾ പോയതിനു ശേഷം ഇവിടെ മഹാ ബോറിങ്ങാണ്..നിങ്ങളോടു ഒന്ന് സംസാരിച്ചു കിട്ടാൻ രാത്രിയാകുന്നത് വരേ വെയിറ്റ് ചെയ്യണം..സിനാൻ മോൻ വാപ്പച്ചി എവിടെ ഉമ്മാ...ഇന്ന് വാപ്പച്ചി വന്നില്ല...എന്ന് പറഞ്ഞു കരഞ്ഞു..ഞാൻ പിന്നെ അതും ഇതും പറഞ്ഞു ഉറക്കി..ഇക്കാക്ക് സുഖമാണോ.."

ഫൈസൽ : "അൽഹംദുലില്ലാ...ഡ്യൂട്ടി കഴിഞ്ഞു വന്ന് നിന്നോടും മോനോടും ഇങ്ങനെ സംസാരിക്കുമ്പോൾ എത്ര വലിയ വിഷമങ്ങൾ ഉണ്ടായാലും മനസ്സിന് ഒരു സമാധാനം കിട്ടുന്നു..മോൻ ഉറങ്ങിയിട്ടുണ്ടാവില്ല എന്ന് കരുതിയാണ് അല്പം നേരത്തെ വിളിച്ചത്...അവനും ഉറങ്ങി..ഇനി ഇപ്പൊ അവന്‍റെ ശബ്ദം കേൾക്കണമെങ്കിൽ എന്താ വഴി.."
സാജിദ: ഇന്ഷാ അല്ലാഹ് നാളെ അവനെ ഞാൻ ഉറക്കില്ല..ഇന്നിപ്പോ അവൻ നിങ്ങളെ ചോദിച്ചു കരഞ്ഞത് കൊണ്ടാണ്..

സാജിദ ഫോൺ കട്ട് ചെയ്ത് വെച്ചപ്പോൾ സാജിദയുടെ വാട്സ് ആപ്പ് നമ്പറിലേക്ക് മുനീറിന്റെ ഒരു ഹായ് വന്നു...
സാജിദയുടെ മൊബൈലിൽ മുനീറിന്റെ നമ്പർ സേവ് ചെയ്ത് വെക്കാത്തത് കാരണം ആരുടെ നമ്പറാണെന്നു മനസ്സിലാകാതെ തിരിച്ചു റിപ്ലൈ കൊടുത്തില്ല..

രാവിലെ മുനീർ ഫൈസലിന്റെ വീട്ടിലേക്കു അരിസാധനകൾ കൊണ്ട് വന്നു കാളിങ് ബെൽ അടിച്ചപ്പോൾ സാജിദ വാതിൽ തുറന്നു കൊടുത്തു..
മുനീർ :"നിങ്ങൾ പറഞ്ഞ പഞ്ചസാര 2 കിലോ ആഡ് ചെയ്തിട്ടുണ്ട്..ഉമ്മ എവിടെ..."
സാജിദ: "ഉമ്മ ഷാഹുൽ ഇക്കയുടെ വീട്ടിൽ പോയി..രണ്ടു ദിവസം കഴിഞ്ഞാലേ വരൂ.."
മുനീർ : ഓഹ്..അപ്പൊ നിങ്ങൾ ഒറ്റയ്ക്ക് പേടിയാകില്ലേ..

സാജിദ:എന്ത് പേടി..ഇവിടെ സിനാൻ മോനുണ്ടല്ലോ പിന്നെ ഇക്ക ഇവിടെയില്ലെങ്കിലും എന്‍റെ മനസ്സിലുണ്ടല്ലോ..അതും ഒരു ധൈര്യമാണ്..

മുനീർ : ഇന്നലെ ഞാൻ വാട്സ് ആപ്പിൾ ഒരു ഹായ് പറഞ്ഞിരുന്നു..റിപ്ലൈ വന്നില്ല..ഇനി അഥവാ രാത്രി പേടിച്ചു എന്തെങ്കിലും പറ്റിയാൽ എന്നെ വിളിച്ചാൽ മതി..അത് എന്‍റെ നമ്പറാണ്..

സാജിദ: ഓഹ്..അത് നിങ്ങളെ നമ്പറായിരുന്നോ..ഞാൻ ആരാണെന്നു മനസ്സിലാകാത്തത് കൊണ്ട് റിപ്ലൈ തന്നില്ല..

അങ്ങിനെ മുനീറും സാജിദയും വാട്സ് ആപ്പിൾ ബന്ധപ്പെട്ടും ചാറ്റ് ചെയ്തും അവരുടെ ബന്ധം വളർന്നു...ഉച്ച സമയത്ത് കാൾ വിളിച്ചു സംസാരിക്കാനും തുടങ്ങി..മാസങ്ങൾ കഴിഞ്ഞു ഒരു ദിവസം.

മുനീർ : "അപ്പൊ പറഞ്ഞത് പോലെ ഇന്ന് രാത്രി ഞാൻ വരും..പുറത്ത് എത്തിയാൽ മിസ്സ്ഡ് കാൾ അടിക്കും..നീ മെല്ലെ വാതിൽ തുറന്നു പുറത്ത് വന്നാൽ മതി..സിനാൻ മോനെ കൂട്ടരുത്..അവനെ മെല്ലെ ഉറക്കി കിടത്തിയതിനു ശേഷം വന്നാൽ മതി."

സാജിദ : "എന്നാലും സിനാൻ മോൻ..അവനെയും കൂടെ കൂട്ടാം..അവനെ വിട്ട് നിങ്ങളോടൊപ്പം വരാൻ മനസ്സ് അനുവദിക്കില്ല.."

മുനീർ : "അത് ശെരിയാവില്ല..അവനെ നോക്കാൻ എനിക്ക് പറ്റില്ല..അവൻ ഇവിടെ പടിച്ചു വളരട്ടെ..പിന്നെ ഫൈസലിന് വേറെ ആരും ഇല്ലല്ലോ..

അങ്ങിനെ രാത്രിയായപ്പോൾ മുനീർ വന്നു സാജിദയെ അവൻറെ കാറിൽ ദൂരെയുള്ള  ഒരു ഫ്ലാറ്റിലേക്ക് കൂട്ടികൊണ്ടു പോയി..

രാത്രി ഫൈസൽ സാജിദയുടെ ഫോണിലേക്കു കാൾ വിളിച്ചപ്പോൾ ഫോൺ സ്വിച്ചഡ് ഓഫ്..ബാറ്ററി തീർന്നിട്ടുണ്ടാവുമെന്ന് കരുതി രാവിലെയും വിളിച്ചു നോക്കിയപ്പോൾ സ്വിച്ചഡ് ഓഫ്..
പിന്നീട് ഫൈസൽ ഉമ്മയുടെ നമ്പറിലേക്ക് വിളിച്ചു നോക്കിയപ്പോളാണ് സംഭവം അറിയുന്നത്..സാജിദയെ റൂമിൽ കാണുന്നില്ല....മോനെ ഫൈസലെ സാജിദയെ കാണുന്നില്ല..എന്നോട് പറയാതെ അവൾ എവിടെ പോയി..
പിടക്കുന്ന ഹൃദയവുമായി ഫൈസൽ ഉമ്മാ എന്‍റെ സിനാൻ മോൻ അവിടെ ഉണ്ട്...
ഉമ്മ :" ഉണ്ട് മോനെ..ഞാൻ അവന്‍റെ കയ്യിൽ കൊടുക്കാം..ഉപ്പാ...ഉപ്പാ..ഉമ്മ എവിടെ..എന്‍റെ ഉമ്മാ..എന്ന് പറഞ്ഞു കരയാൻ തുടങ്ങിയപ്പോൾ ഫൈസലിന് വിഷമം താങ്ങാനാവാതെ ബോധംകെട്ട് വീണു..ഉടൻ തന്നെ ഫൈസലിനെ റൂമിലുള്ളവർ വെള്ളം തെറിപ്പിച്ചു ഇരുത്തി സമാധാനപ്പെടുത്തി..അവൾ എവിടെയും പോയിട്ടുണ്ടാവില്ല നീ സമാധാനപ്പെടൂ..
അവൾ എവിടെയും പോകില്ല എന്നറിയാം..അവൾക്കു എന്നെയും മോനെയും വിട്ട് എവിടെയും പോകാൻ കഴിയില്ല എന്നറിയാം..ഇത് ആരോ അവളെ ചതിച്ചതാണ്..എന്‍റെ സാജിദ എന്നെ ചതിക്കില്ല...

രണ്ടു ദിവസം കഴിഞ്ഞപ്പോളാണ് നാട്ടുകാർക്ക് സംഭവം മനസ്സിലായത്..കടയിലെ മുനീറിനെ കാണുന്നില്ല..നാട്ടുകാർക്ക് സംശയമായി..മുനീർ മിക്ക ദിവസങ്ങളിലും അരി സാധനങ്ങൾ കൊടുക്കാൻ  ഫൈസലിന്റെ വീട്ടിൽ പോകുന്നതായി നാട്ടുകാർക്കറിയാം..ഇത് ഒളിച്ചോട്ടം തന്നെയാണ്..എന്നാലും സാജിദ അത്തരത്തിലുള്ള പെണ്ണല്ലല്ലോ എന്നാണു എല്ലാവരുടെയും സംസാരം..

സംഭവം അറിഞ്ഞു ഫൈസൽ പിടിച്ചു നിൽക്കാനാവാതെ നാട്ടിലെത്തി..ഫൈസലിനെ കണ്ടതും സിനാൻ മോൻ ഉപ്പാ എന്ന് കരഞ്ഞു ഫൈസലിന്റെ അടുക്കൽ വന്നു ഉമ്മ എവിടെ ഉപ്പാ..എന്‍റെ ഉമ്മാ..
സിനാൻ മോനെ കണ്ട ഫൈസൽ പൊട്ടി കരച്ചിൽ വന്നെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഒരു തുള്ളി കണ്ണീരിൽ ഒതുക്കി ഉമ്മ വരും മോനെ..ഉമ്മ ഹോസ്പിറ്റലിൽ പോയതാണ്..രണ്ടു ദിവസം കഴിഞ്ഞു വരും..

മുനീർ ഫ്‌ളാറ്റിൽ താമസമാക്കി ഒരാഴ്ച തികഞ്ഞപ്പോൾ സാജിദയോട് പറഞ്ഞു.
"നാട്ടിലൊക്കെ സംസാരമായി..നീ എന്‍റെ കൂടെ ഒളിച്ചോടി വന്ന കാര്യം..ഇനി എനിക്ക് ആ കടയിൽ പോകാനും പറ്റില്ല..വേറെ എവിടെയെങ്കിലും ജോലി നോക്കണം..ഫൈസൽ നാട്ടിൽ വന്നിട്ടുണ്ട്..

സാജിദ: ഇക്ക നാട്ടിൽ വന്നോ..(മനസ്സിൽ പശ്ചാത്താപം തോന്നി ഫൈസലിനെയും സിനാൻ മോനെയും കാണാനുള്ള ഒരാഗ്രഹം മനസ്സിൽ വന്നു ).

മുനീർ :"അതേ..എന്താ കാണണമെന്നുണ്ടോ.."

സാജിദ: "എനിക്ക് എന്‍റെ ഇക്കയെയും സിനാൻ മോനെയും കാണണമെന്നുണ്ട്..പക്ഷേ എന്ത് ചെയ്യാനാ..ഞാൻ നിങ്ങളുടെ ചതിയിൽ പെട്ട് പോയല്ലോ.."

മുനീർ :എന്താടി നിനക്ക് ഇവിടെ ഒരു കുഴപ്പം..ഇനി ഫൈസലിന്റെ വിഷയം ഇവിടെ മിണ്ടി പോകരുത്..

സാജിദ :എടീ എന്നോ..ഇത്രയും വർഷത്തെ ജീവിതത്തിൽ എന്‍റെ ഫൈസലിക്ക എന്നെ എടീ എന്ന് വിളിച്ചിട്ടില്ല..എന്നെ പൊന്നു പോലെ നോക്കാം..പ്രവാസിയുടെ ഭാര്യമാർക്ക് കിട്ടാത്ത സുഖങ്ങൾ തരാമെന്നുള്ള പഞ്ചാര വാക്കുകളൊക്കെ പറഞ്ഞു എന്നെ ചതിയിലാക്കി ഫ്ലാറ്റിൽ ഒറ്റക്കാക്കി രാത്രി 2 മണിക്കൊക്കെ വരുന്ന നിങ്ങളെ പോലുള്ള നാട്ടിലെ ഞരമ്പ് രോഗികളേക്കാൾ എത്രയ്ക്കും നല്ലത് പ്രവാസികളായ ഭർത്താക്കന്മാർ തന്നെയാണ്..അവർ അടുത്തില്ലെങ്കിൽ പോലും ആ ഒരു ഫീൽ ഞങ്ങൾക്ക് അനുഭവപ്പെടാത്ത രീതിയിൽ മണിക്കൂറുകളോളം ഫോണിൽ സ്നേഹത്തോടെ സംസാരിച്ചു ഞങ്ങളെ പരിഗണിക്കുന്ന ആ ഒരു പരിഗണനക്ക് പകരം വെക്കാൻ നിങ്ങൾ ഞരമ്പ് രോഗികളുടെ ഈ കാമാഗ്രഹങ്ങക്കു സാധിക്കില്ല..വെറും കാമ പൂർത്തീകരനത്തിനുള്ള ഒരു യന്ത്രമായി മാത്രമേ നിങ്ങൾ ഞരമ്പ് രോഗികൾ ഞങ്ങൾ പെണ്ണുങ്ങളെ കാണുന്നത്.

മുനീർ : "എന്താടി പറഞ്ഞെ..ഞരമ്പ് രോഗിയോ എന്ന് പറഞ്ഞു മുനീർ സാജിദയുടെ മുഖത്ത് ചെറുതായി അടിച്ചു..അതൊക്കെ എന്‍റെ കൂടെ വരുമ്പോൾ ആലോചിക്കണമായിരുന്നു..ഒരുത്തന്റെ പഞ്ചാര വാക്കുകളിൽ വീണു സ്വന്തം കുഞ്ഞിനെയും ഭർത്താവിനേയും വിട്ടേച്ചു വന്ന നിനക്ക് എന്നെ ഞരമ്പ് രോഗി എന്ന് വിളിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത്..നാളെ ഞാൻ ജോലിക്ക്‌ പോയാൽ വേറൊരുത്തൻ ഇതേ പഞ്ചാര വാക്ക് പറഞ്ഞു വളക്കാൻ വന്നാൽ നീ അവന്‍റെ കൂടെയും പോകില്ല എന്നുള്ളതിന് എന്ത് ഉറപ്പാണ് ഉള്ളത്..ഇപ്പോൾ വലിയ ആളാവാൻ വന്നിരിക്കുന്നു..ഇനി നിനക്ക് വീട്ടിൽ പോകാൻ കഴിയില്ല..അവിടെ പോയാൽ ചവിട്ടി പുറത്താക്കും..ജീവിക്കണമെന്നു ആഗ്രഹമുണ്ടെങ്കിൽ ഇവിടെ അടങ്ങി ഒതുങ്ങി കഴിയണം.

സാജിദ: മര്യാദക്ക് സന്തോഷത്തോടെ ഫൈസലിന്റെ കൂടെ ജീവിച്ചു വന്നിരുന്ന എന്‍റെ ജീവിതത്തിലേക്ക് ആദ്യം ചതിയിലൂടെ  കടന്നു വന്നത് ആരാ ?
നിങ്ങളല്ലേ എന്‍റെ നമ്പർ സേവ് ചെയ്തത്..ആദ്യം മെസ്സേജ് അയച്ചത്..ഞാൻ പല തവണ ഇത് ശെരി അല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചപ്പോൾ നിങ്ങൾ എന്നെ ബ്ലാക്ക് മെയിൽ ചെയ്തു ഭയപ്പെടുത്തിയല്ലേ ഇങ്ങോട്ടു കൊണ്ട് വന്നത്..നിങ്ങൾക്കു വേറെ ഭാര്യ ഉള്ള കാര്യം പോലും പറയാതെ നിങ്ങൾ എന്നെ ചതിച്ചു..ജീവിക്കാൻ ഒരു ആഗ്രഹവുമില്ല..പക്ഷേ ആത്മഹത്യ ചെയ്യില്ല..കാരണം ആത്മഹത്യ ദൈവം പൊറുക്കാത്ത പാപമാണ്..
ഞാൻ എന്‍റെ ഫൈസൽക്കയെ വിളിക്കും..എന്‍റെ ഫൈസൽക്ക എന്നെ സ്വീകരിക്കും.

മുനീർ :ഹഹ എന്നാ ചെല്ല്..നിന്നെ പൂമാലയിട്ട് ഫൈസൽ സ്വീകരിക്കും..

ഇതും പറഞ്ഞു മുനീർ സാജിദയെ റൂമിലാക്കി പുറത്തു പോയി..
സാജിദ തന്റെ മൊബൈലിൽ നിന്നും ഫൈസലിന്റെ നമ്പറിലേക്ക് വിളിച്ചു..

സാജിദയുടെ നമ്പർ കണ്ട ഫൈസൽ വളരേ ആകാംഷയോടെ ഫോണെടുത്തു..
സാജിദ: "ഇക്കാ..ഇക്കാ..കരച്ചിൽ അടക്കാനാകാതെ ആസ്സലാമു അലൈകും എന്ന് പറഞ്ഞു.."

മുനീർ : വ അലൈകും സലാം.."എന്താ സാജിദാ നീ എവിടെയാണ് നിനക്ക് എന്ത് പറ്റി..കരയരുത്..എനിക്ക് നിന്നെ അറിയാം നീ ചതിക്കപ്പെട്ടതാണ്..വിഷമിക്കണ്ട..നീ ഇല്ലാത്തൊരു ജീവിതം എനിക്ക് ആലോചിക്കാനാവില്ല..പറ നീ എവിടെയാണ്.

സാജിദ :ഫൈസലിന്റെ ഈ വാക്കുകൾ കേട്ട സാജിദക്ക് പശ്ചാത്താപം കൊണ്ട് തിരിച്ചൊന്നും പറയാനാകാതെ ഫോൺ കട്ട് ചെയ്ത് ഒരുപാട് കരഞ്ഞു..അല്ലാഹ്..ഇത്രയും നല്ല ഒരു മനുഷ്യനെ ഞാൻ ചതിച്ചല്ലോ...എനിക്ക് പൊറുത്ത് തരണേ റബ്ബേ...മനസ്സിലുള്ള കുറ്റബോധമൊക്കെ മാറിയപ്പോൾ സാജിദാ ഫൈസലിനെ തിരിച്ചു വിളിച്ചു പറഞ്ഞു..
"എനിക്ക് ഇവിടത്തെ അഡ്രസ് അറിയില്ല ഞാൻ ഗൂഗിൾ മാപ് ലൊക്കേഷൻ വാട്സ് ആപ്പിൾ അയച്ചു തരാം..ഇക്കാ ഉടൻ തന്നെ വരണം..

ലൊക്കേഷൻ മാപ് കിട്ടിയ ഉടനെ ഫൈസൽ കൂട്ടുകാരെയും കൂട്ടി ആ ഫ്ലാറ്റുള്ള സ്ഥലത്തെത്തി..വാതിൽ തുറന്ന മുനീറിനെ ഫൈസലിന്റെ കൂട്ടുകാർ തല്ലി ചതച്ചു ജീപ്പിൽ കയറി കൊണ്ട് പോയി...
ഫൈസലിനെ കണ്ട സാജിദ ഫൈസലിന്റെ കാലിൽ വീണു കരഞ്ഞു പറഞ്ഞു
"ഇക്കാ എനിക്ക് മാപ്പ് തരണം..എന്നോട് പൊരുത്തപ്പെടണം..ഇയാൾ എന്നെ ചതിക്കുകയായിരുന്നു..എന്‍റെ മൊബൈൽ നമ്പർ സേവ് ചെയ്ത് ചാറ്റ് ചെയ്ത് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു..

ഫൈസൽ  :എനിക്ക് നിന്നെ നന്നായി അറിയാം..നിന്നെ വിശ്വാസമുണ്ടായിരുന്നു..നീ എനിക്ക് വിളിക്കാതിരിക്കില്ല എന്ന ഉറപ്പും ഉണ്ടായിരുന്നു..കാരണം നീ ഒരു കത്ത് പോലും എഴുതാതെയാണ് പോയത്..
ഇനി പരിചയമില്ലാത്ത ഒരുത്തനും നമ്പർ കൊടുക്കണോ തിരിച്ചു ചാറ്റ് ചെയ്യാനോ പോകരുത്..കാരണം പ്രവാസികളുടെ ഭാര്യമാരെ ചതിക്കാൻ വേണ്ടി മാത്രം ഒരുകൂട്ടം ഞരമ്പ് രോഗികൾ നാട്ടിലുള്ള കാലമാണ്..ഇനി വീട്ടിലേക്കുള്ള സാധനങ്ങൾ കൊണ്ട് വരാൻ എന്‍റെ ഇക്കയുടെ മകൻ വരും..
വാ നമ്മൾക്ക് പോകാം..നിന്നെ കാണാതെ കരയുന്ന സിനാൻ മോനെ ആശ്വസിപ്പിക്കാൻ എനിക്ക് കഴിയുന്നില്ല..
(സാജിദയെയും കൂട്ടി ഫൈസൽ വീട്ടിലേക്കു വളരേ സന്തോഷത്തോടെ തിരിച്ചു പോയി )

Note the point:
ഇന്ന് നാട്ടിൽ പല പ്രവാസികളുടെ ഭാര്യമാരും ഞരമ്പ് രോഗികളുടെ വലയിൽ പെട്ട് ഒളിചോടുന്ന കാഴ്ചകൾ കാണുന്നു..ഇങ്ങനെ ഒളിച്ചോടുമ്പോൾ കുറ്റം കൂടുതൽ കേൾക്കേണ്ടി വരുന്നത് സ്ത്രീകൾക്ക് തന്നെയാണ്..പക്ഷേ നമ്മൾ ആദ്യം ചങ്ങലക്കിടേണ്ടത് പ്രവാസിഭാര്യമാരെ ചതിക്കുന്ന ഇത്തരം ഞരമ്പ് രോഗികളെയാണ്..പ്രവാസ ജീവിതത്തിൽ കഷ്ട്ടപ്പെടുമ്പോൾ പോലും കിട്ടിയ സമയത്തൊക്കെ ഭാര്യമാരെ വിളിച്ചു സമാധാനമടങ്ങുന്ന ഒരു കൂട്ടം പ്രവാസികളെ ജീവിതം നശിപ്പിക്കുന്ന ഇത്തരം ഞരമ്പ് രോഗികളുടെ പഞ്ചാര വാക്കുകൾ കേട്ട് ഒളിച്ചോടിയ പല പെൺകുട്ടികളും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്..കാരണം അവർക്ക് ചതി മനസ്സിലാക്കാൻ ഒരു മാസം സമയമെടുക്കും..ഫ്ലാറ്റിൽ കൊണ്ട് പോയി ദേഹേച്ഛകൾ തീർക്കാനും കാമഗ്രഹം തീർക്കാനും വേണ്ടി മാത്രം ഇത്തരം ഞരമ്പ് രോഗികൾ പെണ്ണിനെ ഉപയോഗിക്കുന്നതല്ലാതെ പ്രവാസികൾ ഭാര്യമാർക്ക്  കൊടുക്കുന്ന പരിഗണയുടെ ഒരു ശതമാനം പോലും പരിഗണന ഇവർ കൊടുക്കില്ല..
അതേ പോലെ പ്രാവായികളായ ഭർത്താക്കന്മാരും ഭാര്യമാരെ കിട്ടുന്ന സമയത്തൊക്കെ ഫോണിൽ ബന്ധപ്പെട്ടു സംസാറിച്ചു കൊണ്ടേ ഇരുന്നാൽ നിങ്ങളുടെ ഭാര്യമാരുടെ ശ്രദ്ധ വേറെയരിലേക്കും തിരിയില്ല..ഒരു ഭാര്യ ഒരു ഭർത്താവിൽ നിന്നു ആഗ്രഹിക്കുന്നതും സ്നേഹവും പരിഗണനയുമാണ്...അത് എത്ര കൂടുന്നുവോ അത്രയും സ്നേഹം വർധിക്കും..കുറഞ്ഞു പോയാൽ അതും ഭാര്യമാർ മറ്റുള്ളവരുടെ  ചതിയിൽപെടാൻ കാരണമാകും..

അൽത്താഫ് പൈവളികെ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്